試す 金 - 無料
അമ്മയും പിന്നെ ജി. ശങ്കരപ്പിള്ള സാറും
Manorama Weekly
|November 26, 2022
വഴിവിളക്കുകൾ
എഴുത്തു വഴിയിൽ കൊളുത്തപ്പെട്ട ആദ്യവിളക്ക് അമ്മയുടേതായിരുന്നു. മാതാപിതാക്കൾ എത്യോപ്യൻ വിദ്യാഭ്യാസ വകുപ്പിൽ ജോലിയിലായിരുന്നതിനാൽ കൂട്ടുകാർക്കിടയിൽ എത്യോപ്യനായി അറിയപ്പെട്ട് ബാല്യത്തിന്റെ ആദ്യകാലം കഴിച്ചു കൂട്ടേണ്ടി വന്നുവെങ്കിലും, അനിശ്ചിതത്വങ്ങൾക്കൊടുവിൽ അമ്മ മടങ്ങിയെത്തിയത് സാന്ത്വനമേകി.
ബൈബിൾ കഥകൾ മുന്നെയും, രാമായണ-ഭാഗവത കഥകൾ തുടർന്നുമുള്ള കഥകളുടെ കേൾവിക്കാലമായിരുന്നു പിന്നീട്. നാടോടിച്ചൊല്ലുകൾ അമ്മയുടെ നാവിൽ നിന്നു പൊഴിയവെ ബാല്യം കടന്നുള്ള കൗമാരം ആഹ്ലാദപൂരിതമായി...
“തണ്ടുരുളും തടിയുരുളും തണ്ടിൻമേലൊരുമണി ചെറുമണി കുരുമുളകുരുളും...
“ഓതറ വളവിലൊരുവളവിലൊരകവള വിലൊരിളവളവിലൊരിള തളത്തേൽ പത്തിരുപത്തഞ്ചിള ഒതളങ്ങ...
ശ്വാസം വിടാതെ, തെറ്റു കൂടാതെ ചൊല്ലിയാൽ അമ്മയുടെ വക ഒരുമ്മ ഉറപ്പ്.
このストーリーは、Manorama Weekly の November 26, 2022 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Manorama Weekly からのその他のストーリー
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Translate
Change font size
