സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുകയാണ്. പ്രക്ഷുബ്ധമായ കടലിലേക്ക് നോക്കിയിരിക്കുമ്പോഴും ദിസീമയുടെ കയ്യിലെ ഫോണിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ വന്നുകൊണ്ടിരുന്നു.
ചില്ലുജാലകത്തിൽ പതിച്ച മഴത്തുള്ളികൾ ഒലിച്ചിറങ്ങുന്നതും നോക്കി ഓർമ്മകളുടെ ഹൃദയത്തിലേക്ക് പെയ്തിറങ്ങിയ പുതുമഴയിലെ കടലാസ് തോണിയിലേക്ക് മനസ്സ് പായിക്കുകയാണ് നന്ദന.
രോമകൂപങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന തണുപ്പ് ആസ്വദിച്ചുകൊണ്ട് തെങ്ങോലകൾ ആടിയുലയുന്നത് നോക്കുകയാണ് സ്നേഹ.
കോവളം ലൈറ്റ്ഹൗസ് റോഡിലെ പ്രശസ്തമായ സാഗര ബീച്ച് റിസോർട്ടിൽ “മഹിളാരത്നത്തിന്റെ ഷൂട്ടിനായി എത്തിയതാണിവർ.
എന്ന് നിന്റെ മൊയ്തീൻ, ഡാർവിന്റെ പരിണാമം, ചന്ദ്രകാന്തം, ഇലച്ചിത്രം, കുട്ടിമാമ, ഒരു സിനിമാക്കാരൻ, മോഹൻലാൽ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഗൂഢാലോചന, നീല രാത്രി, എൽ.എൽ.ബി, മനസ്സാവാചാ, സ്വർഗ്ഗത്തിലെ കട്ടുറുമ്പ്, തണുപ്പ്, തല വൻ എന്നീ ചിത്രങ്ങളിലും സുധാമണി സൂപ്പറാ, വർണ്ണപ്പകിട്ട്, അമ്മയറിയാതെ, അമ്മക്കിളിക്കൂട്, കന്യാദാനം എന്നീ പര പരകളിലും നിരവധി പരസ്യചിത്രങ്ങ ളിലും അഭിനയിച്ച കോഴിക്കോട് വടകര സ്വദേശി ദിസീമയും തിയേറ്റർ ആർട്ടിസ്റ്റും അനുരാഗഗാനം പോലെ, കാതോട് കാതോരം, മഴയെത്തും മുൻപേ എന്നീ സീരിയലുകളിലും റീലിസിനൊരുങ്ങുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിലും അഭിനയിച്ച തിരുവനന്തപുരം സ്വദേശി നന്ദന എസ്. നായരും നൃത്തവും യാത്രയും പാചകവും അഭിനയവുമെല്ലാം ഇഷ്ടപ്പെടുന്ന ശ്യാമാംബരം എന്ന സീരിയലിലെ അശ്വതി എന്ന കഥാപാത്രത്തിന് ജീവൻ നൽകുന്ന തിരുവനന്ത പുരം സ്വദേശി സ്നേഹാ സുരേന്ദ്രനുമാണ് സാഗരയിൽ ഒത്തുകൂടിയത്.
മഴമേഘങ്ങൾക്കിടയിൽ സൂര്യൻ മറഞ്ഞതിനാൽ ഇരുട്ടുമൂടിയ അന്തരീക്ഷത്തിലൂടെ പെയ്തിറങ്ങുന്ന മഴ ത്തുള്ളികൾ കാറ്റിൽ നൃത്തം വെച്ചു കൊണ്ടിരുന്നു. മഴതോരാൻ കാത്തു നിൽക്കാതെ മഴക്കോട്ടുകളും കുടകളുമായി അവർ മഴയിലേക്ക് ഇറങ്ങി ആനന്ദനൃത്തം ആരംഭിച്ചു.
നന്ദനാ... നീ നല്ലൊരു ഗായികയാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഒരു പാട്ട് പാടു.. ദിസീമ പറഞ്ഞയുടനെ സ്നേഹയും നന്ദനയെ നിർബന്ധിച്ചു. ഓ... പാടാലോ.. ഏത് പാട്ടാ ആദ്യം പാടേണ്ടത്. ഇതുമതി...
この記事は Mahilaratnam の July 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mahilaratnam の July 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.