'കളരി' എന്ന വാക്കുതന്നെ സൈനികാഭ്യാസത്തിനുള്ള സ്ഥലം എന്ന് അർത്ഥമാകുന്നതാണ്. ഒരുപക്ഷേ, കളരിപ്പയറ്റ് ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ ആയോധന കലയാണെന്ന് കണക്കാക്കപ്പെടുന്നുണ്ട്. കളരി, പയറ്റ് എന്നിങ്ങനെ രണ്ട് വാക്കുകൾ ചേർന്നുള്ള ഒരു സംഗമം കൂടിയാണ് "കളരിപ്പയറ്റ്.
അടവുകളും ചുവടുകളും കൊണ്ട് നേരിടുന്ന കളരി അഭ്യാസങ്ങൾക്ക് ഭൗതികനേട്ടങ്ങളേക്കാൾ കൂടുതലായി മാനസിക ഗുണങ്ങളുണ്ടെന്നു ള്ളതാണ് വലിയ നേട്ടം.
ഒരു കളരി അഭ്യസിച്ചിട്ട് ഒരു അതുപോരാളിയിൽ നിന്നും ഏതെങ്കിലും വിധത്തിൽ ഒരു ആക്രമണത്തെ നേരിടേണ്ടതായി വന്നാൽ അത് മുൻകൂട്ടി അറിയാനും കാണാനുമുള്ള കഴിവ് പഠിച്ച് നേടേണ്ടതു ണ്ട്.
സാധാരണയായി കളരി അഭ്യാസികൾക്കിടയിൽ കളരിപ്പയറ്റിന്റെ രണ്ട് ശൈലികൾ അംഗീകരിക്കപ്പെടുന്നു. വടക്കൻ ശൈലിയുമുണ്ട്, തെക്കൻ ശൈലിയുമുണ്ട്.
ആയോധനകലയിൽ കളരിപ്പയറ്റിന് ദീർഘകാലത്തെ അനു ഭവസമ്പത്തും ചരിത്രവുമു ള്ളതിനാൽ കളരിപ്പയറ്റിന്റെ സ്ഥാനവും മഹത്വവും ഏറെ ഉയർന്നതാണ്. കേരള സമൂഹത്തിലെ സ്ത്രീകളും കളരിപ്പയറ്റിൽ പരിശീലനം നേടിയിട്ടുള്ള സാഹചര്യങ്ങൾ വന്നുതുടങ്ങിയതോടെ പുരുഷ ന്മാർക്കൊപ്പം പെൺകുട്ടികളും ഈ ആയോധന കല അഭ്യസിക്കാൻ താൽപ്പര്യം കാണിക്കുന്നുണ്ട്.
この記事は Mahilaratnam の October 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mahilaratnam の October 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
സ്പെഷ്യൽ വെജിറ്റബിൾ കറികൾ
ഈ കറികൾ ചപ്പാത്തിയുടെ കൂടെ കഴിക്കാം
കളരിപ്പയറ്റും റൈഫിൾ ഷൂട്ടും പിന്നെ പൈലറ്റും....?
കേരളത്തിന്റെ തനത് ആയോധനകലയാണ് 'കളരിപ്പയറ്റ്. സ്വയം പ്രതിരോധിക്കാൻ കഴിയുന്നു, മാനസികവും ആത്മീയവുമായ വികസനം ഉണ്ടാകുന്നു എന്നുതുടങ്ങിയ സവിശേഷതകൾ ഈ അഭ്യാസമുറയുടെ പിന്നിലുണ്ട്
സ്ത്രീകൾക്ക് അവരുടേതായ ഐഡന്റിറ്റി വേണം
നർത്തകിയും കൊറിയോഗ്രാഫറും, സോഷ്യൽ മീഡിയ താരവുമായ രഞ്ജിനി തോമസ് മനസ്സ് തുറക്കുന്നു
ഒരു റിവേഴ്സ് മൈഗ്രേഷൻ നായിക
ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ ഭാഗമാണെങ്കിലും തനിക്കുണ്ടാകുന്ന നീണ്ട ഇടവേളകളെക്കുറിച്ച് വിമലാരാമൻ മനസ്സ് തുറക്കുന്നു
പ്രമേഹവും വ്യായാമവും
പ്രമേഹം ഇപ്പോൾ ആഗോളതലത്തിൽ, വികസിത രാജ്യങ്ങളിൽ പകർച്ചവ്യാധി പോലെയാണ് ജനങ്ങളെ ബാധിച്ചു കൊണ്ടിരിക്കുന്നത്
അമൃത് ചുരത്തുന്ന മാലാഖ
മാലാഖയ്ക്കും അമ്മിഞ്ഞപ്പാലിനും പകരമാകാൻ മറ്റൊന്നുമാകില്ലത്രേ. അമ്മിഞ്ഞപ്പാല് അമൃതെന്നാണ് പഴമൊഴി. മാതൃത്വം അമ്മയ്ക്കും, അമ്മിഞ്ഞപ്പാൽ കുഞ്ഞിനും അവകാശം. അമ്മയുടെ വാത്സല്യം മേമ്പൊടിയായി ചേർത്ത് പ്രകൃതി വിളമ്പുന്ന സമ്പൂർണ്ണ ആഹാരമാണിത്.
ചന്ദനലേപി സുഗന്ധവുമായി വയനാടിന്റെ മകൾ
വയനാട് ജില്ലയിലെ പുൽപ്പള്ളി മുള്ളൻകൊല്ലി പാടിച്ചിറ സ്വദേശി ലിസിയാമ്മ സണ്ണിയുടെ നേതൃത്വത്തിൽ വീടിന് സമീപമാരംഭിച്ച ചന്ദനമരക്കൃഷി വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെതന്നെ കാർഷിക മേഖലയുടെ തലവിധി മാറ്റി വരയ്ക്കാൻ പോകുന്നതാണ്
ഷാജി പാപ്പൻ പ്രണയത്തിലാണ്
സോഷ്യൽ മീഡിയയിൽ തരംഗമായി ഷാജി പാപ്പന്റെ കല്യാണം
സ്വപ്നങ്ങൾ കൂട്ടിലടയ്ക്കാനുള്ളവയല്ല ദേശീയ കായികതാരം സാബിറ അബ്ദുൾ റഹ്മാൻ
“മോളേ നീയൊരു പെൺകുട്ട്യാ.. പെൺകുട്ട്യോള് രണ്ടും മൂന്നും ദിവസം വീടുവിട്ട് നിൽക്കാൻ പാടുണ്ടോ? ഏടെപ്പോയി കറങ്ങീട്ടാപ്പം വരുന്നേ?'
ടൈം മാനേജ്മെന്റ്
ടൈം മാനേജ്മെന്റിനെ മെച്ചപ്പെടുത്തുവാനുള്ള ചില കുറിപ്പുകൾ...