"ബദൽ സിനിമയുമായി ഗായത്രി
Manorama Weekly|April 27, 2024
അഭിനയിച്ച സിനിമകളുടെയൊന്നും പ്രമോഷനോ ഇന്റർവ്യൂകൾക്കോ പ്രണവിനെ കാണാറില്ല. പക്ഷേ, ഈ സിനിമകളൊക്കെ ഹിറ്റ് ആണ്. അദ്ദേഹത്തെ പരിചയപ്പെടണം എന്നും എങ്ങനെയാണ് പുള്ളിയുടെ മനസ്സു വർക്കാകുന്നത്, ചിന്തകൾ പോകുന്നത് എങ്ങനെയാണ് എന്നൊക്കെ അറിയണം എന്നും ഉണ്ടായിരുന്നു. എനിക്കു പൊതുവേ മനുഷ്യരുടെ മനസ്സിനെക്കുറിച്ചും ചിന്തകളുടെ പോക്കിനെക്കുറിച്ചും ഒക്കെ അറിയാൻ ഇഷ്ടമാണ്.
സന്ധ്യ കെ. പി
"ബദൽ സിനിമയുമായി ഗായത്രി

കുഞ്ചക്കോ ബോബൻ നായകനായ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി മലയാള സിനിമയിൽ എത്തിയത്. പിന്നീട് ടൊവിനോയുടെ "മെക്സിക്കൻ അപാരത', നിവിൻ പോളി നായകനായ 'സഖാവ്' എന്നീ ചിത്രങ്ങളിലും ഗായത്രി തിളങ്ങി. ഗായത്രിയുടെ സിനിമകളെക്കാൾ ഹിറ്റ് ആണ് അഭിമുഖങ്ങൾ. തനതായ തൃശൂർ ശൈലിയിലുള്ള നിഷ്കളങ്കമായ സംസാരം തല്ലും തലോടലും നേടിക്കൊടുത്തിട്ടുണ്ട്. എന്നാൽ, വിമർശനങ്ങളും ട്രോളുകളും ഒരു ഘട്ടം കഴിഞ്ഞപ്പോൾ തന്റെ ആത്മവിശ്വാസം വർധിപ്പിച്ചുവെന്ന് ഗായത്രി പറയുന്നു. ഗായത്രി മുഖ്യ വേഷത്തിൽ എത്തിയ ബദൽ' തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമാജീവിത വിശേഷങ്ങളുമായി ഗായത്രി സുരേഷ് മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.

ഗായത്രി അഭിനയിച്ച 'ബദൽ' എന്ന ചിത്രം ഇപ്പോൾ തിയറ്ററുകളിൽ ഉണ്ട്. ബദലിനെക്കുറിച്ച് പറയൂ.

അധികാര വ്യവസ്ഥയുടെ അടിച്ചമർത്തലുകൾക്കും ചൂഷണങ്ങൾക്കും എതിരെ വനമേഖലകളിൽ വളർന്നുവന്ന സായുധ പോരാളികൾ നടത്തുന്ന യുദ്ധമാണ് ബദൽ' എന്ന ചിത്രം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധം കൂടി പറയുന്ന സിനിമയാണിത്. ശ്വേത മേനോൻ, സലിംകുമാർ, സന്തോഷ് കീഴാറ്റൂർ, സിദ്ധാർഥ് മേനോൻ, ഐ.എം.വിജയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഞാൻ ഇതുവരെ ചെയ്തിട്ടുള്ള സിനിമകളിൽ നിന്നു കുറച്ചുകൂടി വ്യത്യസ്തമാണ് "ബദൽ'. പ്രകൃതിയുമായി വളരെയധികം അടുത്തു നിൽക്കുന്ന സിനിമയാണ്. കാട്ടിലായിരുന്നു ചിത്രീകരണം കൂടുതൽ. പുല്ലിൽ കിടക്കുക, മലയിൽ ഓടിക്കയറുക തുടങ്ങി ഇതുവരെ ചെയ്യാത്ത കുറെ കാര്യങ്ങൾ ഈ സിനിമയിൽ ചെയ്തിട്ടുണ്ട്. വയനാട്, ഇടുക്കി, നേര്യമംഗലം, രാജാക്കാട് തുടങ്ങിയ ഭാഗങ്ങളിലായിരുന്നു ചിത്രീകരണം. ഇതിൽ ഞാൻ ഒരു കുട്ടിയെ പിടിച്ച് നടക്കുന്ന ഒരു രംഗമുണ്ട്. തുടർന്ന് വലിയ ഒരു മലമുകളിലേക്ക് ഈ കുട്ടിയെയും പിടിച്ച് ഓടുകയാണ്. ഇതൊന്നും മുൻപ് ഒരു സിനിമയിലും ചെയ്തിട്ടില്ല. കുറെ കായികാധ്വാനം വേണ്ടിവന്ന സിനിമയാണ് ബദൽ. 

ജമ്നാപ്യാരിയായിരുന്നു ഗായത്രിയുടെ ആദ്യ സിനിമ. എങ്ങനെയാണ് സിനിമയിലേക്ക് എത്തിയത്?

Denne historien er fra April 27, 2024-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra April 27, 2024-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MANORAMA WEEKLYSe alt
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

പയോള്ളി കോഴി പൊരിച്ചത്

time-read
2 mins  |
October 12, 2024
ഇതൊരു വയസ്സാണോ?
Manorama Weekly

ഇതൊരു വയസ്സാണോ?

കഥക്കൂട്ട്

time-read
1 min  |
October 12, 2024
ആദ്യ കവിതയ്ക്കു വിഷയം ഒരു കിളിയുടെ കൊല
Manorama Weekly

ആദ്യ കവിതയ്ക്കു വിഷയം ഒരു കിളിയുടെ കൊല

വഴിവിളക്കുകൾ

time-read
1 min  |
October 12, 2024
പെറ്റ് ഫുഡ് അറിയേണ്ടതെല്ലാം
Manorama Weekly

പെറ്റ് ഫുഡ് അറിയേണ്ടതെല്ലാം

പെറ്റ്സ് കോർണർ

time-read
1 min  |
October 05, 2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചിക്കൻ ഉള്ളി റോസ്റ്റ്

time-read
1 min  |
October 05, 2024
കുട്ടികളും വ്യക്തിത്വവികാസവും
Manorama Weekly

കുട്ടികളും വ്യക്തിത്വവികാസവും

വീട്ടിലെ എല്ലാ അംഗങ്ങളും ദിവസവും ഒന്നിച്ചിരുന്നു സംസാരിക്കാൻ തയാറാകണം

time-read
1 min  |
October 05, 2024
സ്ഥലപുരാണം
Manorama Weekly

സ്ഥലപുരാണം

കഥക്കൂട്ട്

time-read
2 mins  |
October 05, 2024
സാഹിത്യം എനിക്കൊരു സ്വതന്ത്ര റിപ്പബ്ലിക്
Manorama Weekly

സാഹിത്യം എനിക്കൊരു സ്വതന്ത്ര റിപ്പബ്ലിക്

വഴിവിളക്കുകൾ

time-read
1 min  |
October 05, 2024
കൃഷിയും കറിയും
Manorama Weekly

കൃഷിയും കറിയും

പാവൽ

time-read
1 min  |
September 28,2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ഇളനീർ പായസം

time-read
1 min  |
September 28,2024