മധുരമീ സ്മൃതികൾ
Nana Film|May 1-15, 2023
കുറെ വർഷങ്ങളായി മദ്രാസ് എന്ന ചെന്നൈ നഗരത്തിൽ താമസിക്കുന്ന ചലച്ചിത്ര നടി ഷീല വല്ലപ്പോഴും മാത്രമാണ് കേരളത്തിന്റെ തലസ്ഥാനത്തെത്തുന്നത്. അടുത്തിടെ ടി.വിയുടെ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് ഷീല എത്തിയിരുന്നു. കുറേനാളുകൾ കൂടിയായിരുന്നു ഷീലയ്ക്ക് തിരുവനന്തപുരം യാത്ര കൈവന്നത്.
ജി. കൃഷ്ണൻ
മധുരമീ സ്മൃതികൾ

ഇത്തവണ തിരുവനന്തപുരത്ത് എത്തുമ്പോൾ രണ്ട് പ്രധാന കാര്യങ്ങൾ ഷീല മനസ്സിൽ പ്ലാൻ ചെയ്തിരുന്നു. ഒന്ന്, കേരള നിയമസഭ നേരിൽ കാണുക, രണ്ട് പ്രശസ്ത നടൻ മധുവിനെയും നേരിൽ കാണണം.

രാവിലെ 10 മണിയോടെ ഷീല നിയമ സഭയിലെത്തി. അന്ന് നിയമസഭ നടക്കുന്നുണ്ടായിരുന്നു. ഇടവേളയിൽ മുഖ്യമന്ത്രിയുമായും സ്പീക്കറുമായും ഒക്കെ സംസാരിച്ചു.

കുറേനാളായി മനസ്സിൽ തോന്നിയിട്ടുള്ള ഒരു കാര്യമാണ് നിയമസഭ നേരിലൊന്ന് കാണണമെന്നുള്ളത്.

ഇത്തവണയെങ്കിലും അതുകണ്ടില്ലെങ്കിൽ ഇനി അടുത്ത ജന്മത്തിൽ ഒരു എം.എൽ.എ ആയിട്ടോ, മന്ത്രിയായിട്ടോ ജനിച്ചാൽ മാത്രമേ നിയമസഭ കാണാനൊക്കു .ഷീല ചിരിച്ചുകൊണ്ടു പറഞ്ഞു.

പതിവെന്നപോലെ അന്നും പ്രതിപക്ഷത്തിന്റെ ബഹളങ്ങളുണ്ടായിരുന്നു. കറുത്ത ബാനറും കൊടിയും ഒക്കെയായി പ്രതിപക്ഷം ബഹളം വച്ചതും നടുത്തളത്തിലിറങ്ങിയതും ഒക്കെ പെട്ടെന്നായിരുന്നു. ആ കാഴ്ചകളൊക്കെ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഷീല പറഞ്ഞു.

ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെ കണ്ണമ്മൂലയിലുള്ള ശിവഭവനിലെത്തി. നടൻ മധു കാലങ്ങളായി ഇവിടെയാണ് താമസിക്കുന്നത്.

ഷീലയുടെ ഒരു സർപ്രൈസ് വിസിറ്റായിരുന്നു ഇതെന്ന് വേണമെങ്കിൽ പറയാം. ടി.വിയിൽ സിനിമ കണ്ടു കൊണ്ടിരിക്കുന്ന മധു അതിഥിയെ സ്വീകരിച്ചത് നിറഞ്ഞ ചിരിയോടെയായിരുന്നു.

"ഇപ്പോഴത്തെ എന്റെ ജീവിതശൈലി ലണ്ടനിലുമൊക്കെയുള്ള ആളുകളുടേത് പോലെയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം വർത്തമാനത്തിന് തുടക്കമിട്ടത്. അതായത് അവരവിടെ ഉണരുന്ന സമയത്താണ് ഞാനിവിടെ ഉണരുന്നത്. അവർ ഉറങ്ങുന്ന സമയത്ത് ഞാനിവിടെ ഉറങ്ങും. അതുകേട്ട് ഷീല ചിരിച്ചു.

എങ്ങനെയാണിപ്പോൾ പകൽ ചെലവഴിക്കുന്നത്, പുറത്തേക്കിറങ്ങാറേയില്ലേ...?

Denne historien er fra May 1-15, 2023-utgaven av Nana Film.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra May 1-15, 2023-utgaven av Nana Film.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA NANA FILMSe alt
നിഗുഢതകൾ നിറഞ്ഞ ചിത്തിനി
Nana Film

നിഗുഢതകൾ നിറഞ്ഞ ചിത്തിനി

\"കള്ളനും ഭഗവതിയും' എന്ന സിനിമയ്ക്ക ശേഷം കെ.വി. അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി. അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്

time-read
1 min  |
October 1-15, 2024
തണുപ്പിന്റെ കാഴ്ചകൾ
Nana Film

തണുപ്പിന്റെ കാഴ്ചകൾ

പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തണുപ്പ്.

time-read
1 min  |
October 1-15, 2024
വാലാട്ടി ചരിത്രം കുറിച്ചപ്പോൾ...
Nana Film

വാലാട്ടി ചരിത്രം കുറിച്ചപ്പോൾ...

ഇന്ത്യയിലെ തന്നെ ആദ്യത്തെ അനിമൽ സിനിമയായ വട്ടിയുടെ സംവിധായകൻ ദേവൻ മനസ്സ് തുറക്കുന്നു

time-read
3 mins  |
October 1-15, 2024
മോഹവും ലക്ഷ്യവും ആർദ്ര മോഹൻ
Nana Film

മോഹവും ലക്ഷ്യവും ആർദ്ര മോഹൻ

ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. തിരുവനന്തപുരത്തും പോണ്ടിച്ചേരിയിലും ജയ്പൂരിലും പഠിച്ച് എം.ഫിൽ എടുത്തു. അതിനുശേഷം ഞാനിപ്പോൾ കൊച്ചിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്

time-read
1 min  |
October 1-15, 2024
അടുത്ത ബെല്ലിൽ നിന്ന് ആക്ഷനിലേക്ക്!!
Nana Film

അടുത്ത ബെല്ലിൽ നിന്ന് ആക്ഷനിലേക്ക്!!

പതിനെട്ടാമത്തെ വയസ്സ് മുതൽ പ്രൊഫഷണൽ ട്രൂപ്പിൽ തിരക്കിട്ട് നാടകങ്ങൾ ചെയ്തു കൊണ്ടിരുന്ന ഒരു അഭിനേത്രി യുടെ വിദൂരസ്വപ്നങ്ങളിൽ ഒന്നു മാത്രമായിരുന്നു സിനിമ. എന്നാൽ ഇന്ന്, സിനിമയുടെ ലോകത്ത് നല്ല തിരക്കിലാണ് ജയകുറുപ്പ്. ജെല്ലിക്കെട്ട്, ക്രിസ്റ്റഫർ, ഗിർർർ, അയൽവാശി, പേരില്ലൂർ പ്രിമിയർ ലീഗ്, സാജൻ ബേക്കറി, കൊണ്ടൽ, പാൽത്തു ജാൻവർ, ഉള്ളൊഴുക്ക് എന്നിങ്ങനെ പതിനെട്ടോളം സിനിമകൾ ചെയ്തു. ഇനിയും റിലീസ് ആകാൻ പടങ്ങളുണ്ട് ജയയ്ക്ക്.

time-read
2 mins  |
October 1-15, 2024
കൊച്ചുത്രേസ്യ എനിക്കൊരു മേൽവിലാസം തന്നു..
Nana Film

കൊച്ചുത്രേസ്യ എനിക്കൊരു മേൽവിലാസം തന്നു..

അപ്രതീക്ഷിതമായി സിനിമയിലെത്തി.. ഇപ്പോൾ പാഷനായെന്ന് നന്ദിനി ഗോപാലകൃഷ്ണൻ

time-read
2 mins  |
October 1-15, 2024
കപ്പ്
Nana Film

കപ്പ്

സ്വപ്നങ്ങൾ പൂവണിയുമോ?

time-read
2 mins  |
October 1-15, 2024
പുഷ്പകവിമാനം
Nana Film

പുഷ്പകവിമാനം

കണ്ണൂരും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്

time-read
1 min  |
October 1-15, 2024
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
Nana Film

ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്

സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.

time-read
2 mins  |
September 1-15, 2024
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
Nana Film

മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ

രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.

time-read
2 mins  |
September 1-15, 2024