നാടൻ വിത്തുകൾ സംരക്ഷിക്കുന്നവർ ഏറെയുണ്ട്. നാട്ടിൽ. എന്നാൽ, സേവനമെന്നതിലപ്പുറം സുസ്ഥിര സാമ്പത്തികനേട്ടം അന്യമായതിനാൽ ഇത്തരം പ്രവർത്തനങ്ങൾക്ക് അകാലമൃത്യു സ്വാഭാവികം. എന്നാൽ, നൂറിലേറെ നെല്ലിനങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നു ശേഖരിച്ചു സംരക്ഷിക്കുകയും അവ കൃഷി ചെയ്തു ണ്ടാക്കുന്ന വിത്തും അരിയും വിറ്റ് ലക്ഷങ്ങൾ നേടുകയും ചെയ്യുകയാണ് വയനാട് നെന്മേനി മാത്തൂർകുളങ്ങര സുനിൽ കുമാർ. വിത്തുസംരക്ഷണത്തെ ഒരു സംരംഭമാക്കിയും ജൈവ സാക്ഷ്യപത്രമുള്ള കൃഷിയിലൂടെയും മികച്ച വരുമാനം നേടുന്ന സുനിൽ, നെല്ല് കൂടാതെ പച്ചക്കറികൾ, ചെറുധാന്യങ്ങൾ, കാപ്പി, കുരുമുളക്, അടയ്ക്ക് മുതൽ സൂര്യകാന്തിയും ചിയയും വരെ കൃഷി ചെയ്തു വിളവ വിധ്യത്തിന്റെ വിസ്മയവുമൊരുക്കുന്നു.
കൃഷി തന്നെ ജീവിതം
പാലക്കാടുനിന്ന് മാത്തൂർകുളങ്ങര കുടുംബം വയനാട്ടിലെ ത്തിയതിനു പിന്നിൽ ഒരു കഥയുണ്ട്. രണ്ടാം ലോക മഹാ യുദ്ധകാലത്തെ പട്ടാള സേവനത്തിനു പ്രത്യുപകാരമായി സുനിലിന്റെ മുത്തച്ഛൻ ശങ്കരനു പതിച്ചുകിട്ടിയതാണ് നെന്മേനിയിലെ ഈ കൃഷിയിടം. അച്ഛൻ വേലായുധന്റെ മരണശേഷം സുനിൽ തന്റെ സഹോദരങ്ങളായ സുരേന്ദ്രൻ, അനിൽ, ഉമേഷ് എന്നിവരുമായി ചേർന്നു കൃഷി തുടരുന്നു. കൂട്ടുകുടുംബത്തിൽ കൃഷിയുടെ മുഖ്യ ചുമതലക്കാരൻ സുനിലാണ്. എന്നാൽ, ജ്യേഷ്ഠനും അനുജന്മാരും അമ്മയും ഭാര്യയും മകളും ഏടത്തിയമ്മയുമൊക്കെ സുനിലിനു സർവപിന്തുണയുമായി കൂടെയുണ്ട്. കുടുംബാംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഇവിടെ ഓരോ വിളയുടെയും വളർച്ചയും വിളവും. നാടൻ വിത്തിനങ്ങളോടുള്ള ഇഷ്ടം മൂലം ഹോബിപോലെ അവ ശേഖരിച്ചു തുടങ്ങിയ സഹോദരങ്ങൾക്ക് പിന്നീടതു ജീവിതം തന്നെയായി.
Denne historien er fra January 01,2024-utgaven av KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Allerede abonnent ? Logg på
Denne historien er fra January 01,2024-utgaven av KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Allerede abonnent? Logg på
സാമുവലിന്റെ കൃഷി മോളിക്കുട്ടിയുടെ കൈപ്പുണ്യം
ജൈവകൃഷിയിലും മൂല്യവർധനയിലും നേട്ടമുണ്ടാക്കുന്ന ദമ്പതിമാർ
മഴക്കാലത്ത് ഇലക്കറികൾ
മഴക്കാലത്തും തുടരാം കൃഷിയും വിളവെടുപ്പും പോഷകത്തോട്ടം
പേരയ്ക്ക
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരം നാടൻപഴങ്ങൾ
മുയലിറച്ചിക്ക് വീണ്ടും പ്രിയം
സ്ഥിരലഭ്യത ഉറപ്പാക്കാൻ തൃശൂരിൽ കർഷകക്കൂട്ടായ്മ
വിരുന്നുശാലയിൽ വിഐപി ജോമിയുടെ വിഗോവ സൂപ്പർ
ഇടനിലക്കാരില്ലാതെ വിപണനത്തിലൂടെ മികച്ച നേട്ടം
പാചകം ചെയ്യാത്ത അവിയൽ
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
നായ വാലാട്ടുന്നത് സ്നേഹം കൊണ്ടോ
നായയുടെ വികാരപ്രകടനങ്ങൾ പലതരത്തിലാകാം. ശബ്ദത്തിലൂടെ മാത്രമല്ല, ശരീരഭാഷയിലൂടെയും അവ നമ്മോട് പലതും പറയുന്നു. ഓരോ ശരീരചലനത്തിലൂടെയും അവ പറയുന്നത് എന്താണ്? അറിയാം ഈ ലക്കം മുതൽ പുതിയ പംക്തി
ക്യൂട്ട്നെസ് ഓവർലോഡഡ്...
ഫ്ലാറ്റിലും ഹസ്കി ഹാപ്പി
"നല്ല ആലോചനയാ...
നായ്ക്കൾക്ക് നല്ല ഇണകളെ കണ്ടെത്താൻ പെറ്റ് മാട്രിമോണി സ്റ്റാർട്ടപ്
പാവം ക്രൂരൻ സായ്പ് പൂവൻ
കൃഷിവിചാരം