കാപ്പികൃഷിക്കാരൊക്കെ ഹാപ്പിയാണിപ്പോൾ, തെറ്റില്ലാത്ത വിലയുള്ളതിനാൽ. എന്നാൽ കാപ്പിയിൽ നിന്നുള്ള ഉൽപാദനം പത്തിരട്ടിയാക്കിയാലോ? അതും ലളിതമായ വഴികളിലൂടെ. ഏതിനമായാലും ഇന്നു കിട്ടുന്നതിന്റെ പല മടങ്ങ് വിളവും വരുമാനവും നേടാനും മത്സരക്ഷമത മെച്ചപ്പെടുത്താനും കഴിയുന്ന ഒരു കൃഷി രീതി അവതരിപ്പിക്കുകയാണ് വയനാട്ടിലെ പ്രമുഖ കാപ്പി കർഷകൻ എം.പി. അശോക് കുമാർ.
ചെറുമരമായി 12 അടി ഉയരത്തിൽ വളരുന്ന കാപ്പിച്ചെ ടികൾ! അതിസാന്ദ്രതാരീതിയുടെ വകഭേദങ്ങൾ ! ഓരോ ചെടിയിലും 7 കിലോ മുതൽ 35 കിലോവരെ ഉൽപാദനം. വയനാട്ടിലെ മുട്ടിലിൽ ഏക്കറിനു ശരാശരി 1.5 ടൺ ഉൽപാദനം ഉറപ്പുനൽകുന്നു ഈ കാപ്പിത്തോട്ടം. പരമ്പരാ ഗതരീതിയിൽ ഒരേക്കറിലെ ഉൽപാദനം 4 ക്വിന്റൽ മാത്രമ ണെന്നോർക്കുക. സാധാരണ കാപ്പിച്ചെടികളുടെ പത്തിരട്ടി വരെ ഉൽപാദനക്ഷമത പ്രകടിപ്പിക്കുന്ന കാപ്പിമരങ്ങൾ ഈ 40 ഏക്കർ തോട്ടത്തിലുണ്ട്. എങ്കിലും അമിതവിനിയോഗ ത്തിലൂടെ മണ്ണിന്റെ ആരോഗ്യം നശിക്കാതിരിക്കാനായി ഏക്കറിനു 2 ടൺ പരിപ്പ് മാത്രമാണ് അശോക് കുമാർ ലക്ഷ്യമിടുന്നത്.
അശോകിന്റെ വെർട്ടിക്കൽ ശൈലി രാജ്യത്തെ കാപ്പി ഉൽപാദനത്തിലും കൃഷിക്കാരുടെ വരുമാനത്തിലും വിപ്ലവം സൃഷ്ടിക്കാൻ സാധ്യതയേറെ. 50 വർഷമായി കാപ്പി കൃഷി ചെയ്യുന്ന ഈ എഴുപത്തിമൂന്നുകാരന് അനുഭവ സമ്പത്താണ് പ്രധാന മുതൽക്കൂട്ട്. 10 വർഷം മുൻപാണ് കൂടുതൽ ഉൽപാദനക്ഷമത എന്ന ലക്ഷ്യത്തോടെ പരീക്ഷണക്കൃഷി ആരംഭിച്ചത്. 4-5 വർഷങ്ങൾക്കു മുൻപുതന്നെ മികച്ച ഫലം കിട്ടിത്തുടങ്ങിയെങ്കിലും പുതിയ രീതിയുടെ എല്ലാ സാധ്യതയും കണ്ടെത്താൻ സമഗ്രമായ തുടർനി രീക്ഷണത്തിലായിരുന്നു ഇക്കാലമത്രയും. പൂർണമായും വിജയമെന്നു കൃത്യമായ വിവരശേഖരത്തിന്റെ അടിസ്ഥാ നത്തിൽ ഉറപ്പാക്കിയ അദ്ദേഹം ഈ രീതി കൂടുതൽ കർഷകരിലെത്തിക്കാൻ തയാറായിരിക്കുന്നു. അശോകിന്റെ നിരീക്ഷണങ്ങളും വേറിട്ട കൃഷിരീതിയും കോഫിബോർഡിലെ വിദഗ്ധരും ശരിവയ്ക്കുന്നു, അംഗീകരിക്കുന്നു.
ലംബമായി വളർച്ച
Denne historien er fra January 01,2024-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 01,2024-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
വിപണി വാഴും വാഴപ്പഴങ്ങൾ
സംസ്ഥാനത്തു വാഴപ്പഴങ്ങൾക്കെല്ലാം മികച്ച വില. പാളയംകോടനുപോലുമുണ്ട് കിലോയ്ക്ക് 60 രൂപ. ഉപഭോക്താക്കൾക്കു വിലക്കയറ്റം ബുദ്ധിമുട്ടാകു മെന്നതു ശരി തന്നെ. എന്നാൽ, പല വെല്ലുവിളികളും നേരിടുന്ന വാഴക്കൃഷിക്കാർക്ക് വിലവർധന ആശ്വാസകരമാണ്.
അടിമകളൊരുക്കിയ അമേരിക്കൻ ഉദ്യാനങ്ങൾ
ചാൾസ്റ്റൺ നഗരത്തിൽ കറുത്ത വർഗക്കാരുടെ അധ്വാനത്താൽ പടുത്തുയർത്തിയ പൂന്തോട്ടങ്ങൾ ചരിത്രസ്മാരകങ്ങൾ
ചെണ്ടുമല്ലി നൽകും ചെറുതല്ലാത്ത ലാഭം
ഓണം ലക്ഷ്യമിട്ടുള്ള പുഷ്പകൃഷിക്ക് സംസ്ഥാനത്തു മികച്ച വളർച്ച
പാചകം ചെയ്യാത്ത പായസം
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
സൂപ്പറാ...സുജയും സിംജയും
വീട്ടിൽ വിളയുന്നതെല്ലാം ആരോഗ്യവിഭവങ്ങളാക്കുന്ന സഹോദരിമാർ
കൂണിനുണ്ട് കുന്നോളം ഗുണങ്ങൾ
ആരോഗ്യവും വരുമാനവും നൽകുന്ന കൃഷിയിനം
പതിനാറായിരം നിക്ഷേപിച്ചു കിട്ടിയത് മൂന്നു ലക്ഷം
പാഷൻ ഫ്രൂട്ട് കുറഞ്ഞ മുതൽമുടക്കിൽ ഉയർന്ന വരുമാനം
വിദേശപ്പഴങ്ങൾ വിപണിരഹസ്യങ്ങൾ
കേരളത്തിൽ വ്യാപകമായി ഉൽപാദിപ്പിക്കുന്ന വിദേശപഴങ്ങൾ എവിടെ, എങ്ങനെ വിൽക്കാം. ഒപ്പം വിളവെടുപ്പിലും അതിനു മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും. വ്യാപാരികളും കർഷകരും കാർഷിക വിദഗ്ധരും അറിവുകൾ, അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
മകനെ കൃഷിക്കാരനാക്കാൻ മോഹിച്ച കൃഷ്ണൻ താങ്കൾ
എല്ലാവരും ഒന്നുപോലെ ജീവിക്കണമെന്നു ചിന്തിച്ച, ലോകത്തിലെതന്നെ ഏക ജനസമൂഹം നമ്മളാണ്
വരുമാനം വളരും പോത്തുപോലെ
ക്ഷമയോടെ പരിപാലിച്ചാൽ ഒന്ന് ഒന്നര വർഷത്തിനകം മികച്ച ലാഭം ഉറപ്പ്