സംസ്ഥാനത്തു സജീവമായിരുന്ന കാടകൃഷി ഇട കാലത്തു നേരിട്ടതു കനത്ത തിരിച്ചടിയാണ്. 2018 നുശേഷം കാടകൃഷിയിൽനിന്നു പിൻതിരിഞ്ഞവർ ഒട്ടേറെ. മുട്ടയും ഇറച്ചിക്കും മികച്ച ഡിമാൻഡ് ഉണ്ടായിട്ടും കൃഷിക്കാർ പിൻവാങ്ങാൻ കാരണം തീറ്റവിലയിലെ വൻ വർധനയാണ്. ചാക്കിന് 900 രൂപയായിരുന്ന തീറ്റവില കോവിഡ് കാലത്ത് 2,300 രൂപയിലേക്കു കുതിച്ചു. അപ്പോഴും പക്ഷേ മുട്ടവില ഒന്നിന് 1.80 രൂപയിൽത്തന്നെ തുടർന്നു. കാടകൃഷിക്കാർ സംഘടിതരല്ലാത്തതിനാൽ വില വർധിപ്പിക്കാൻ ആർക്കും ആത്മവിശ്വാസമുണ്ടായില്ല. അതോടെ കൃഷി നഷ്ടത്തിലേക്കു കൂപ്പുകുത്തി.
എന്നാൽ, കഴിഞ്ഞ വർഷത്തോടെ സ്ഥിതി ഗതികൾ മെച്ചപ്പെട്ടു. തീറ്റവില അൽപം താഴ്ന്ന് 2,100 രൂപയിലെത്തുകയും മുട്ടയ്ക്കു കർഷകനു ലഭിക്കുന്ന വില 3 രൂപയിലേക്ക് ഉയരുകയും ചെയ്തു. നിലവിൽ കാടകൃഷി ശുഭാപ്തി വിശ്വാസത്തിന്റെ പാതയിലാണ്. സാധാരണ ക്കാരായ കർഷകർക്കും വീട്ടമ്മമാർക്കുമെല്ലാം നിത്യവരുമാനത്തിന് ഉതകുന്ന കാടകൃഷിയി ലേക്ക്, മുൻപ് വിട്ടുപോയവരെല്ലാം തിരിച്ചെ ത്തുന്നുമുണ്ട്. കൃഷിക്കാർ പിൻവാങ്ങിയ തോടെ ഇടക്കാലത്തു നമ്മുടെ വിപണിയിൽ കാടമുട്ട കിട്ടാനില്ലാത്ത സ്ഥിതിയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ വലിയ തോതിൽ കാടമുട്ട വിപണിയിലെത്തുന്നു.
Denne historien er fra July 01,2024-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 01,2024-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചെണ്ടുമല്ലി നൽകും ചെറുതല്ലാത്ത ലാഭം
ഓണം ലക്ഷ്യമിട്ടുള്ള പുഷ്പകൃഷിക്ക് സംസ്ഥാനത്തു മികച്ച വളർച്ച
പാചകം ചെയ്യാത്ത പായസം
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
സൂപ്പറാ...സുജയും സിംജയും
വീട്ടിൽ വിളയുന്നതെല്ലാം ആരോഗ്യവിഭവങ്ങളാക്കുന്ന സഹോദരിമാർ
കൂണിനുണ്ട് കുന്നോളം ഗുണങ്ങൾ
ആരോഗ്യവും വരുമാനവും നൽകുന്ന കൃഷിയിനം
പതിനാറായിരം നിക്ഷേപിച്ചു കിട്ടിയത് മൂന്നു ലക്ഷം
പാഷൻ ഫ്രൂട്ട് കുറഞ്ഞ മുതൽമുടക്കിൽ ഉയർന്ന വരുമാനം
വിദേശപ്പഴങ്ങൾ വിപണിരഹസ്യങ്ങൾ
കേരളത്തിൽ വ്യാപകമായി ഉൽപാദിപ്പിക്കുന്ന വിദേശപഴങ്ങൾ എവിടെ, എങ്ങനെ വിൽക്കാം. ഒപ്പം വിളവെടുപ്പിലും അതിനു മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും. വ്യാപാരികളും കർഷകരും കാർഷിക വിദഗ്ധരും അറിവുകൾ, അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
മകനെ കൃഷിക്കാരനാക്കാൻ മോഹിച്ച കൃഷ്ണൻ താങ്കൾ
എല്ലാവരും ഒന്നുപോലെ ജീവിക്കണമെന്നു ചിന്തിച്ച, ലോകത്തിലെതന്നെ ഏക ജനസമൂഹം നമ്മളാണ്
വരുമാനം വളരും പോത്തുപോലെ
ക്ഷമയോടെ പരിപാലിച്ചാൽ ഒന്ന് ഒന്നര വർഷത്തിനകം മികച്ച ലാഭം ഉറപ്പ്
ഡോക്ടർ ഗോശാലയിലാണ്
ജൈവകൃഷിയും നാടൻപശുക്കളുമായി കൊല്ലത്തെ നന്ദനം ഫാം
പെറ്റ് ട്രാൻസ്പോർട്ടിങ് പുതു വരുമാന സംരംഭം
കോവിഡ്-19 പ്രതിസന്ധിയിൽ പിറന്ന തൊഴിലവസരം