തിരുവനന്തപുരം: പിആർ വിവാദത്തിലും പി.വി. അൻവർ എം.എൽഎ ഉയർത്തി ആരോപണത്തിലും സർക്കാരിന് പൂർണ പിന്തുണ നൽകി സിപിഎം. മുഖ്യമന്ത്രി പറഞ്ഞ തിൽ അപ്പുറമൊന്നും ഇല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ വാർത്താസമ്മേ ളനത്തിൽ പറഞ്ഞു. തൃശൂർ പൂരം കലക്കൽ വിവാദത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ധൃതിയിൽ നടപടി വേണ്ടെന്ന് സിപിഎം സംസ്ഥാന സമിതി തീരുമാ നിച്ചു. എഡിജിപിക്കെതിരെ റിപ്പോർട്ട് ലഭിക്കാതെ നടപടി വേണ്ടെന്നും സംസ്ഥാന സമിതിയിൽ തീരുമാനം. അതേസമയം പി. ശശിക്കെതിരായ അൻവറിന്റെ ആരോപണം സംസ്ഥാന സമിതി തള്ളി. മുഖ്യമന്ത്രിയുടെ നിലവിലെ നിലപാടിൽ പൂർണ പിന്തുണയും സംസ്ഥാന സമിതി നൽകി. എഡിജി പി-ആർഎസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. മാത്രമല്ല പൂരം കലക്കിയത് ആർഎസ്എസ് അജണ്ടയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Denne historien er fra October 05, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 05, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഹർജി തള്ളി
ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ വിധി സുപ്രീം കോടതി പുനഃപരിശോധിച്ചില്ലഇലക്ടറൽ ബോണ്ട് റദ്ദാക്കിയ വിധി സുപ്രീം കോടതി പുനഃപരിശോധിച്ചില്ല
30 മാവോയിസ്റ്റുകളെ വധിച്ചു
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ വനമേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നു
മുഖ്യമന്ത്രിയാണ് ശരി
നിലപാട് വ്യക്തമാക്കി പാർട്ടി, പൂർണ്ണ പിന്തുണ
വനിതാ ട്വന്റി20 ലോകകപ്പ്
ബംഗ്ലാദേശിന് ആദ്യ വിജയം
തുടരട്ടെ... തുടരുന്നു...
നസ്റുല്ലയുടെ മരുമകനും കൊല്ലപ്പെട്ടു ബഹുമുഖ ആക്രമണവുമായി ഇസ്രയേലിന്റെ മറുപടി
ഏഴ് വിക്കറ്റിന് പരമ്പര എടുത്ത് ഇന്ത്യ
അനായാസം
മഞ്ഞുമലയിൽ നിന്ന് ഇന്ന് നാട്ടിലേയ്ക്ക്
56 വർഷത്തെ കാത്തിരിപ്പിന് കണ്ണീർ വിരാമം സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും
കനത്ത ഇടിവിൽ ഇന്ത്യൻ ഓഹരി സൂചിക
സെൻസെക്സ് 1,000 പോയന്റ് നഷ്ടത്തിൽ
നേപ്പാളിൽ പ്രളയം
മരണം 193 ആയി
സിദ്ദിഖിന് ഇടക്കാല ജാമ്യം
അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി