വളരെ യാദൃച്ഛികമായി സിനിമയുടെ ലോകത്തു വന്ന് ചേർന്നൊരാളാണ് അപർണ്ണ. സുജിത് വാസുദേവ് സംവിധാനം ചെയ്ത ഓട്ടർഷ എന്ന ചിത്രത്തിന്റെ ഓഡിഷൻ പങ്കെടുക്കുമ്പോൾ ഒരിക്കലും സിനിമയെന്ന സ്വപ്നം ആ പെൺകുട്ടിയിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അന്യഭാഷകളിൽ വലിയ പ്രോജക്ടുകളുടെ ഭാഗമായി മാറുമ്പോൾ താൻ ഇപ്പോൾ സിനിമയെ വളരെയധികം സീരിയസായി കാണുന്നു വെന്ന് കാസർഗോഡുകാരി അപർണ്ണ പറയുന്നു. തന്റെ പുതിയ പ്രതീക്ഷകളെക്കുറിച്ച് അപർണ്ണ ജനാർദ്ദനൻ സംസാരിച്ചുതുടങ്ങി.
ലൗ യു റാമിലെ ദിവ്യയെ എല്ലാവരും സ്വീകരിച്ചല്ലോ?
ഒരുപാട് സന്തോഷമുണ്ട്. ആദ്യ തെലുങ്ക് ചിത്രമായ ലൗ യു റാം തിയേറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ദിവ്യ എനിക്ക് വളരെ സ്പെഷ്യലായ ഒരു കഥാപാത്രമാണ്. ദിവ്യയുടെ പോയിന്റ് ഓഫ് വ്യൂയിലൂടെയാണ് കഥ പറയുന്നത്. വളരെ സാധാരണക്കാരിയായി സ്നേഹം കൊണ്ട് എന്തും മാറ്റിയെടുക്കാമെന്ന് വിശ്വസിക്കുന്ന ഒരു പാവം പെൺകുട്ടിയാണ് ദിവ്യ. അതുകൊണ്ടുതന്നെ ദിവ്യയെ ഒരുപാടു പേർക്ക് കണക്ട് ചെയ്യാൻ സാധിക്കും. നമ്മുടെയൊക്കെ സൗഹൃദങ്ങളിൽ ദിവ്യയെപ്പോലെ ഒരാൾ എപ്പോഴും ഉണ്ടാകും. മലയാളത്തിൽ നേരത്തെ രണ്ട് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും പെർഫോം ചെയ്യാൻ വലിയ സ്പേസ് ഉണ്ടായിരുന്നില്ല. ദിവ്യയുടെ തെലുങ്ക് പ്രേക്ഷകർക്കിടയിലേക്ക് കടന്നുചെല്ലാൻ കഴിഞ്ഞത് സന്തോഷം നൽകുന്ന കാര്യമാണ്.
മേപ്പടിയാനിലെ നിഷയെക്കുറിച്ച്?
ഉണ്ണിമുകുന്ദൻ നായകനായി എത്തിയ മേപ്പടിയാനിൽ നിഷ എന്ന കഥാപാത്രം ചെയ്യാൻ സാധിച്ചു. അതിലൂടെ നല്ലൊരു സിനിമയുടെ ഭാഗമാവാൻ സാധിച്ചു. സംവിധായകൻ വിഷ്ണു ചേട്ടൻ ഒരുപാട് സഹായിച്ചു. ഒരുപാട് സീരിയൽ ആർട്ടിസ്റ്റുമാർക്കൊപ്പം അഭിനയിക്കാൻ സാധിച്ചു. അതെല്ലാം അനുഗൃഹീതമായി കാണുന്നു.
ആദ്യ ഓഡിഷനിൽ തന്നെ സെലക്ട് ചെയ്തു?
Denne historien er fra September 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.