അമ്മച്ചീ... ന്നാൽ നമുക്കൊന്ന് പത്താം ക്ലാസ് എഴുതിയാലോ എന്ന് ആദ്യം ചോദിച്ചത് രമണി ടീച്ചറായിരുന്നു.
"ങ്ഹാ ബെസ്റ്റ്' മഹേഷിന്റെ പ്രതികാരം സിനിമയിലെ ആ തഗ്ഗ് മറുപടി തന്നെ രമണി ടീച്ചർക്ക് കിട്ടി. പക്ഷേ, രമണി ടീച്ചർ വിട്ടില്ല. എന്നാ പിന്നെ, ഒരു കൈ നോക്കിയിട്ട് തന്നെ കാര്യം' എന്ന് അമ്മച്ചിയും തീരുമാനിച്ചു.
ലീന പത്താം ക്ലാസ്സ് പരീക്ഷ പാസ്സായപ്പോൾ അഭിനന്ദനവുമായി എത്തിയവരിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുമുണ്ടായിരുന്നു. ശ്രീമതി ലീന ആന്റണിക്കും ഇതുപോലെ പൊരുതി വിജയം നേടിയവർക്കും അഭിനന്ദനങ്ങൾ' എന്നു മന്ത്രി ഫെയ്സ്ബുക് പോസ്റ്റിൽ കുറിക്കുകയും ചെയ്തു.
നാടക രംഗത്തു നിന്നുള്ള പ്രതിഭകളായ കെ.എൽ ആന്റണിയും ഭാര്യ ലീന ആന്റണിയും മലയാള സിനിമയിൽ എത്തിയതു മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയായിരുന്നു. ആ ഒറ്റ സിനിമയിലൂടെ തന്നെ രണ്ടു പേരും മലയാളികളുടെയെല്ലാം പ്രിയപ്പെട്ട അമ്മച്ചിയും ചാച്ചനുമായി.
ഒറ്റയ്ക്കും ഒന്നിച്ചു. ഇരുവരും പുതിയ അഭിനയ കാലത്തിലേക്കു ചുവടു വയ്ക്കെയാണ് അമ്മച്ചിയെ ഒറ്റയാക്കി ചാച്ചൻ യാത്രയായത്.
പത്തേലൊന്നു കുത്തി നോക്കാം
“ഇത്ര പെട്ടെന്നങ്ങു പോകുമെന്നോർത്തില്ല. അമ്മച്ചിക്ക് ചാച്ചനില്ലാതെ പറ്റില്ലെന്ന് മക്കൾക്ക് അറിയാമായിരുന്നു. ഞാനും ചാച്ചൻ എന്നാണ് വിളിച്ചിരുന്നത്. അമ്പിളി, ലാസർ ഷൈൻ, നാൻസി. മൂന്നു മക്കളാണ്. ഞാൻ പ്രത്യേകിച്ചൊന്നും പറഞ്ഞില്ലെങ്കിലും എന്റെ ഏകാന്തത അവർക്കു മനസ്സിലായി.
ഒരു ദിവസം ലാസറിന്റെ പങ്കാളി അഡ്വ. മായ കൃഷ്ണൻ വിളിച്ചു. അമ്മച്ചിക്ക് എൻഗേജ് ചെയ്യാൻ എന്തെങ്കിലും ഒന്നു വേണം' എന്നു പറഞ്ഞു. സാക്ഷരതാ മിഷൻ തുല്യതാ പരീക്ഷപരകരായ രമണിയെയും പുഷ്പയെയും എനിക്കു പരിചയപ്പെടുത്തുന്നതു മായയാണ്. അങ്ങനെ പത്തേലൊന്നു കുത്തി നോക്കാൻ തീരുമാനമായി. നാടകത്തിലെ വലിയ ഡയലോഗുകളൊക്കെ കാണാതെ പഠിച്ചു പറയുന്ന എനിക്ക് പത്താം ക്ലാസ് പഠിച്ചു ജയിക്കാനാകും എന്നൊരു ആത്മവിശ്വാസം തോന്നി.
അപ്പൻ തെളിച്ച വഴി
Denne historien er fra February 4, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 4, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ