പ്രീയപ്പെട്ട മഹേന്ദ്ര സിങ് ധോണി, എങ്ങനെ മറക്കും, ആ സിക്സർ. 2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയെ കീഴടക്കി ചരിത്രത്തിൽ രണ്ടാമതും ഇന്ത്യ ലോകകപ്പിൽ മുത്തമിട്ട് അദ്ഭുത മുഹൂർത്തം. ആ ഷോട്ട് കണ്ട് എത്ര പേർ കയ്യടിച്ചുണ്ടാകും. അന്നു ടിവിക്കു മുന്നിൽ നിന്നു തുള്ളിച്ചാടിയവരിൽ വയനാട്ടിലെ ഒരു പെൺകുട്ടിയുമുണ്ടായിരുന്നു. വയനാട് മാനന്തവാടി ഒയങ്ങാടിയിലെ മണിയുടെയും വസന്തയുടെയും മകൾ മിന്നു മണി.
ഇരമ്പുന്ന ഗാലറിക്കു മുന്നിൽ ക്രിക്കറ്റ് ബുദ്ധനെ പോലെ ശാന്തനായി എം.എസ്. ധോണി. ടിവിയിൽ നോക്കി നിൽക്കെ അവളുടെ മനസ്സിലൊരു റോൾ മോഡലായി ധോണി തിളങ്ങി. ആരവങ്ങളടങ്ങി ആരാധകർ പല വഴിക്കു പിരിഞ്ഞു. പക്ഷേ, ആ പെൺകുട്ടി ഒന്നു മനസ്സിലുറപ്പിച്ചിരുന്നു. ഒരുനാൾ ഇ ന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമാകണം. അന്നു നല്ലൊരു വീടില്ല. അച്ഛനും അമ്മയും കൂലിപ്പണിക്കാർ. എങ്ങനെ അവിടെ എത്തുമെന്ന് അറിയില്ല.
മിന്നലിനേക്കാൾ വോൾട്ടേജുള്ള ആ സ്വപ്നത്തിന്റെ വെള്ളിവെളിച്ചത്തിൽ ആ ദിവസമെത്തി. ജൂലൈ രണ്ടിനു മിന്നുമണിക്കു 20 ട്വന്റി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ കിട്ടിയെന്ന വാർത്തയെത്തി. വയനാട് സ്റ്റേഡിയത്തിലെ ക്യാംപിലാ കൃഷ്ണഗിരിയിരുന്നു അപ്പോൾ മിന്നു.
വിമൻസ് ലീഗിലെ ആദ്യമലയാളി
വനിതാ ഐപിഎൽ ടീമായ ഡൽഹി ക്യാപ്പിറ്റൽസ് 30 ലക്ഷം രൂപയ്ക്കാണു മിന്നു മണിയെ തങ്ങളുടെ ടീമിന്റെ ഭാഗമാക്കിയത്. വിമൻസ് പ്രീമിയർ ലീഗിലെത്തിയ ആദ്യ മലയാളിയായ മിന്നു മണി പക്ഷേ, കടന്നുവന്ന വഴികളൊന്നും മറക്കുന്നില്ല.
മാനന്തവാടി ഒണ്ടയങ്ങാടിയിലെ വീട്ടിൽ നിന്നു ബസിൽ കയറിയും സ്കൂട്ടറോടിച്ചു. സ്റ്റേഡിയത്തിലെത്തുന്ന ഇന്ത്യൻ താരം. "കണ്ടം ക്രിക്കറ്റിൽ നിന്ന് ഇന്ത്യൻ ട്വന്റി 20 ടീമിലേക്കെത്തിയ മിന്നു മണിയുടെ ജീവിതത്തിന് ഇപ്പോഴും വലിയ മാറ്റങ്ങളില്ല.
Denne historien er fra August 05, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 05, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ
ഞാൻ എന്റെ കാഴ്ചക്കാരി
“ഇരുപതു വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി ജീവിതം സമർപ്പിച്ചയാളാണു ഞാൻ.'' മേതിൽ ദേവിക
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്