അടുത്ത വീട്ടിലെ ചേട്ടന്റെ കയ്യിൽ കടിച്ചിട്ടാണു വന്നതെന്നു പറഞ്ഞ കുട്ടിയോടു സ്കൂൾ കൗൺസലർ വിശദമായി സംസാരിച്ചു. അപ്പോഴാണു കുറച്ചു നാളുകളായി അയാൾ ഇടയ്ക്കിടെ കുട്ടിയെ അടുത്തു വിളിച്ചിരുത്തുമെന്നും മോശം ചിത്രങ്ങൾ ഫോണിൽ കാണിക്കുമെന്നും കുട്ടിയുടെ ശരീരത്തെക്കുറിച്ചു സംസാരിക്കാറുണ്ടെന്നും അവൾ വെളിപ്പെടുത്തിയത്.
ഇതൊക്കെ എന്തുകൊണ്ടു മോൾ ആദ്യം തന്നെ ഇവിടെ വന്നു പറഞ്ഞില്ല?' എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി. അതിന് ബാഡ് ടച് ചെയ്തില്ലല്ലോ. ബാഡ് ടച് ചെയ്താലല്ലേ ഒരാൾ ബാഡ് ആകു...?
ആറുവയസ്സുകാരിയുടെ ആ മറുപടിയിൽ നിന്നാണു ഗുഡ് ടച് ബാഡ് ടച് പാഠങ്ങളിൽ മാത്രമൊതുക്കാതെ സേഫ് ആൻഡ് അൺസേഫ് ബിഹേവിയർ എന്നതു കൂടി ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ആ സ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങിയത്.
എപ്പോൾ മുതൽ പറയണം?
കാണുന്ന ദൃശ്യങ്ങൾ തലച്ചോറിൽ ശേഖരിച്ചു വയ്ക്കാനുള്ള കഴിവു വികസിക്കുന്നതു മൂന്നു വയസ്സു മുതലാണ്. സ്വാഭാവികമായി മൂന്നു വയസ്സു മുതൽ തന്നെ ആരോഗ്യകരവും അനാരോഗ്യകരവുമായ പെരുമാറ്റങ്ങളെക്കുറിച്ചു കുട്ടികളോടു പറഞ്ഞു തുടങ്ങാം.
അതിനു മുൻപു പറഞ്ഞു കൊടുത്താലും കൃത്യമായി ആ അറിവു ശേഖരിച്ചു വയ്ക്കാൻ കുട്ടിക്കു ബുദ്ധിമുട്ടു വന്നേക്കാം. മാത്രമല്ല കുട്ടികൾ വീടു വിട്ടു കിൻഡർഗാർട്ടനിലോ പ്ലേ സ്കൂളിലോ ഒക്കെ പോകുന്നതും മൂന്നു വയസ്സു മുതലാണ്. അതുകൊണ്ട് ഈ പ്രായത്തിൽ കുട്ടികളോട് ഇത്തരം കാര്യങ്ങൾ സംസാരിച്ചു തുടങ്ങാം.
സ്പർശനം മാത്രമാണോ അപകടം?
കുട്ടികളോട് ആദ്യം അതിരുകളെ കുറിച്ചു സംസാരിക്കുമ്പോൾ സ്പർശനം എന്നതിനു പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഓർമയുടെയും വൈകാരിക വികസനത്തിന്റെയും ഏറ്റവും പ്രധാന മാർഗം സ്പർശനമാണ്. മാതാപിതാക്കളുടെ സ്പർശനം കൂടുതൽ അനുഭവിക്കുന്ന കുട്ടികൾക്കു വൈകാരിക മാനസിക സ്ഥിരത കൂടുതൽ ഉണ്ടാകാനുള്ള സാധ്യത പല പഠനങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.
മൂന്നു വയസ്സു പ്രായത്തിലുള്ള കുട്ടിയോട് എല്ലാത്തരം സ്പർശനവും മോശമാണെന്നു പറഞ്ഞു കൊടുത്താൽ അതും വിപരീത ഫലങ്ങൾ ഉണ്ടാക്കും. സംശയദൃഷ്ടിയിലൂടെ കുട്ടി എല്ലാവരെയും നോക്കാനും ഇടവരാം.
Denne historien er fra November 11, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 11, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചർമത്തെ അലട്ടുന്ന റിങ് വേം
ഫംഗൽ ഇൻഫെക്ഷൻ പ്രതിരോധിക്കാം, പരിഹരിക്കാം
സ്വപ്നങ്ങളുടെ ചിറകുകൾ
നൂറിലേറെ ബൗദ്ധിക ഭിന്നശേഷി വ്യക്തികളെ കുടുംബത്തിനു താങ്ങും തണലും ആകും വിധം സ്വയം പര്യാപ്തരാക്കിയ വിജയകഥ
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ
ഞാൻ എന്റെ കാഴ്ചക്കാരി
“ഇരുപതു വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി ജീവിതം സമർപ്പിച്ചയാളാണു ഞാൻ.'' മേതിൽ ദേവിക
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം