താമരയിലയിൽ വീഴുന്ന വെള്ളം പോലെയാകണം ബന്ധങ്ങൾ എന്ന് പറഞ്ഞു പഠിപ്പിച്ച അച്ഛന്റെ മകളാണു ഞാൻ. മറ്റുള്ളവർ കരുതും അമ്മയുടെ ഗർഭപാത്രത്തിൽ ആയിരുന്നപ്പോൾ മുതൽ സാരികൾ കാണുന്നു. നാൽപതുവർഷമായി ഇൻഡസ്ട്രിയിൽ നിൽക്കുന്നു. സാരികളോട് തീവ്രമായ ആത്മബന്ധമുള്ള ഉള്ള ആളാണ് ഞാനെന്ന്. പക്ഷേ, ലൗകികമായ ഒന്നിനോടും അതിരുകടന്ന മോഹം വേണ്ട എന്ന അച്ഛന്റെ വാക്കുകളാണ് എന്നെ നയിക്കുന്നത്.
അതുകൊണ്ടാകും വിവാഹം കഴിച്ചയാൾ ആദ്യം സമ്മാനിച്ച വാച്ച് പോലും എന്റെ കയ്യിൽ ഇല്ല. ലോകം മുഴുവൻ നടന്നു ബിസിനസ് ചെയ്യുമ്പോഴും എന്റെ അലമാരയിൽ നൂറു സാരിയിൽ കൂടുതൽ ഉണ്ടാകാറില്ല. അതു തന്നെ എപ്പോഴും മൂവിങ് ആയിരിക്കും. പുതിയതു വന്നു കയറുമ്പോൾ പഴയത് എന്നെ സഹായിക്കുന്ന എന്റെ പെൺകുട്ടികൾക്കു നൽകുകയാണു പതിവ്.
ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി സാരി ഉടുക്കുന്നത്. നേവി ബ്ലൂ നിറത്തിൽ പതിനെട്ട് ഇഞ്ച് മൾട്ടി കളർ ബോർഡർ ഉള്ള അമ്മയുടെ പട്ടുസാരി. അമ്മയുടെ അലമാരയ്ക്ക് എന്റെ അലമാരയുടെ സ്വഭാവമായിരുന്നില്ല. അതിൽ നല്ല തിളക്കമുള്ള മൂന്നിഴ ജരികയോടുകൂടിയ പട്ടുസാരികൾ വൃത്തിയോടെ ഒന്ന് ഒന്നിനെ തൊടാത്തവിധം തേച്ചടുക്കി വച്ചിരുന്നു. പരമ്പരാഗത ശൈലിയിൽ നെയ്ത ഓറഞ്ച് ബോഡിയിൽ കടുംപച്ച കോൺട്രാസ്റ്റ് ബോർഡർ, ബോഡി നേവി ബ്ലൂ നിറത്തിലെങ്കിൽ മാമ്പഴമഞ്ഞ കോൺട്രാസ്റ്റ് ബോർഡർ...
യാത്രകളുടെ തുടക്കം
കണ്ണനുമായുള്ള കല്യാണം നിശ്ചയം കഴിഞ്ഞ്, അച്ഛന്റെ ഒപ്പം കാഞ്ചീപുരത്തു പോയി. കടും പച്ച ബോഡിയിൽ മെറൂൺ ബോർഡർ ഉള്ള സാരി കല്യാണ സാരിയായി നിശ്ചയിച്ചു. ബോഡിയിലാകമാനം ഗ്രഡേഷൻ രീതിയിലുള്ള കസവ് വരകൾ അച്ഛനാണ് നിർദേശിച്ചത്. റിസപ്ഷനു ഷോക്കിങ് പിങ്ക് കളറിൽ ചെറിയ ഡയമണ്ട് ഡിസൈൻ ഉള്ള നേവിബ്ലൂ ബോർഡർ സാരി. കാഞ്ചീപുരം സാരി കല്യാണസാരിയായി മലയാളി വധു ഉപയോഗിച്ചു തുടങ്ങിയിട്ടില്ലാത്ത കാലം. അവർക്ക് അന്നു കല്യാണ സാരിയെന്നാൽ തിളക്കമുള്ള ബനാറസ് സാരികളാണ്.
Denne historien er fra December 09, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 09, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചർമത്തെ അലട്ടുന്ന റിങ് വേം
ഫംഗൽ ഇൻഫെക്ഷൻ പ്രതിരോധിക്കാം, പരിഹരിക്കാം
സ്വപ്നങ്ങളുടെ ചിറകുകൾ
നൂറിലേറെ ബൗദ്ധിക ഭിന്നശേഷി വ്യക്തികളെ കുടുംബത്തിനു താങ്ങും തണലും ആകും വിധം സ്വയം പര്യാപ്തരാക്കിയ വിജയകഥ
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ
ഞാൻ എന്റെ കാഴ്ചക്കാരി
“ഇരുപതു വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി ജീവിതം സമർപ്പിച്ചയാളാണു ഞാൻ.'' മേതിൽ ദേവിക
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം