ആർത്തവ വിരാമം ജീവിതാനന്ദങ്ങളുടെ അന്ത്യമല്ല എന്നറിയുന്നവരാണ് ഇന്നത്തെ സ്ത്രീകൾ. എന്നാൽ അതു സാധ്യമാകണമെങ്കിൽ ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ശരിയായ കരുതൽ ആണ് ഊർജസ്വലമായ അൻപതുകളും അറുപതുകളും പിന്നീടുള്ള കാലവും സമ്മാനിക്കുന്നത്.
ഓസ്റ്റിയോപൊറോസിസ്
ആർത്തവ വിരാമ ശേഷം സ്ത്രീകൾ കരുതിയിരിക്കേണ്ട അസുഖമാണ് ഓസ്റ്റിയോപൊറോസിസ്. പാരമ്പര്യം, പ്രായക്കൂടുതൽ തുടങ്ങി പല കാരണങ്ങൾ കൊണ്ടും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാമെങ്കിലും സ്ത്രീകളിൽ ആർത്തവ വിരാമത്തോടെ ഉണ്ടാകുന്ന ഹോർമോൺ കുറവുകൾ രോഗ സാധ്യത കൂട്ടുന്നു. വിറ്റാമിൻ ഡിയുടെ കുറവും ഓസ്റ്റിയോപൊറോസിസിനു കാരണമാണ്.
അസ്ഥികളുടെ നിർമാണം കുറയുകയും എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടു ദുർബലമാകുകയും എളുപ്പത്തിൽ ഒടിയുന്നതിനു കാരണമാകുകയും ചെയ്യുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്. നിസാരമായ വീട്ടു ജോലികൾ ചെയ്യുന്നതു പോലും ഒടിവുകൾക്കു കാരണമാകാം എന്നതാണു രോഗത്തെ നേരിടേണ്ടതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്.
എല്ലാ എല്ലുകളെയും ബാധിക്കാമെങ്കിലും ഇടുപ്പ്, നട്ടെല്ല്, കൈത്തണ്ട എന്നിവിടങ്ങളിലാണ് ഒടിവുകൾ കൂടുതലും ഉണ്ടാകുന്നത്. ഇടുപ്പിനുണ്ടാകുന്ന ഒടിവ് സങ്കീർണമാകാനും ജീവിതം ദുരിതമയമാകാനും കാരണമാകാം. ഒടിവുകൾ വിട്ടുമാറാത്ത വേദനയ്ക്കും വൈകല്യങ്ങൾക്കും ഇടയാക്കുകയും ചെയ്യാം.
ലക്ഷണങ്ങളോ അസ്വസ്ഥതകളോ രോഗം വളരുന്ന ഘട്ടങ്ങളിൽ ഇല്ല എന്നതിനാൽ പലപ്പോഴും ഓസ്റ്റിയോ പൊറോസിസ് ബാധിച്ച എല്ലുകൾ പൊട്ടുമ്പോഴോ ഒടിയുമ്പോഴോ ആയിരിക്കും രോഗം തിരിച്ചറിയുക.
ആധുനിക രോഗ നിർണയ രീതികൾ ഇവ നേരത്തേ കണ്ടെത്താൻ സഹായിക്കുന്നുണ്ട്. ശാരീരിക പരിശോധന, അസ്ഥികളുടെ എക്സ് റേ, ബോൺ ഡെൻസിയോമെട്രി തുടങ്ങിയ പരിശോധനകളിലൂടെ അറിയാം.
പരിഹാരം
ഓസ്റ്റിയോപൊറോസിസ് പൂർണമായി സുഖപ്പെടുത്താ നാകില്ലെങ്കിലും രോഗം അധികരിക്കുന്നതിന്റെ വ്യാപ്തി കുറയ്ക്കാൻ കഴിയും. ഫിസിഷ്യൻ, ഓർത്തോപീഡിഷ്യൻ, ഗൈനക്കോളജിസ്റ്റ് എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചകിത്സയാണ് ആവശ്യം. കാത്സ്യം, വിറ്റാമിൻ സപ്ലിമെന്റുകൾ, ഹോർമോൺ റീപ്ലേസ്മെന്റ് തെറപി തുടങ്ങിയ ചികിത്സാ രീതികൾ ഡോക്ടറുടെ നിർദേശപ്രകാരം സ്വീകരിക്കണം.
പ്രതിരോധം
Denne historien er fra May 11, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 11, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ