
എനിക്കിനിയും പഠിക്കണം. പുതിയ പരീക്ഷണങ്ങൾ നടത്തി കൂടുതൽ വരയ്ക്കണം.' ഇപ്പറയുന്നത് ഇരുപതിലെത്തി നിൽക്കുന്ന ചിത്രകലയെ സ്നേഹിക്കുന്ന പെൺകുട്ടിയല്ല. കലയ്ക്കായി ജീവിതം അർപ്പിച്ച എഴുപത്തിരണ്ടു വയസ്സുകാരിയാണ്.
പേരിൽ തന്നെ കലയുള്ള കല ഹരിഹരന് പ്രായം അനപതിലെത്തിയപ്പോഴാണ് ചുവർചിത്രം വരയ്ക്കാൻ പഠിക്കണമെന്ന ആഗ്രഹമുണ്ടായത്. കയ്യിലുള്ള ബ്രഷും നിറങ്ങളും കൊണ്ടു വരച്ചു തുടങ്ങി.
പിന്നീട് എത്രയോ ചിത്രപ്രദർശനങ്ങളിലേക്ക് എത്തി ച്ചേർന്ന കലയുടെ ജീവിതയാത്ര അറിയാം.
കണ്ട മാത്രയിൽ തുടങ്ങിയ ഇഷ്ടം
“പണ്ടു മുതലേ ജലഛായ ചിത്രങ്ങളും എണ്ണഛായ ചിത്രങ്ങളും വരയ്ക്കാറുണ്ടായിരുന്നു. 2007 ലാണ് മ്യൂറൽ ചിത്രങ്ങളോട് ഇഷ്ടം തോന്നിയത്. പക്ഷേ, എങ്ങനെ വരയ്ക്കണമെന്നും എവിടെ തുടങ്ങണമെന്നും സംശയമായി.
അങ്ങനെയിരിക്കെയാണ് ആറന്മുള വാസ്തു വിദ്യാ ഗുരുകുലം ആർട് ഗാലറിയിൽ പോകുന്നത്. ആദ്യം കണ്ടപ്പോഴേ മനസ്സു കവർന്ന അവിടുത്തെ ചുവർചിത്രങ്ങൾ ഫോണിൽ പകർത്തി. വീട്ടിലെത്തിയതും ചെറിയ ഫോണിലെടുത്ത ആ ചിത്രങ്ങൾ സൂം ചെയ്തു നോക്കി കഷ്ടപ്പെട്ടു വരയ്ക്കാൻ ശ്രമിച്ചു.
ചുവർചിത്രകലയെക്കുറിച്ചും അതു വരയ്ക്കുന്നതിനെക്കുറിച്ചും അവിടുള്ളവർ പറഞ്ഞു തന്ന കുറച്ചു കാര്യങ്ങൾ മനസ്സിൽ വച്ചാണു വരച്ചത്. പക്ഷേ, അതുമാത്രം മതിയാകുമായിരുന്നില്ല. ചുവർ ചിത്രങ്ങൾ വരയ്ക്കാൻ കുറേ ചിട്ടകളും രീതികളുമുണ്ട്. അതെല്ലാം ശ്രദ്ധിച്ചു വേണം വരയ്ക്കാൻ. അന്നു വാസ്തുവിദ്യാ ഗുരുകുലത്തിൽ ആൺ കുട്ടികളെ മാത്രമാണു പഠിപ്പിച്ചിരുന്നത്. പക്ഷേ, അവിടെ ചെന്നാൽ പഠിപ്പിച്ചു തരാമെന്നു സുരേഷ് മുതുകുളം മാഷ് പറഞ്ഞു
Denne historien er fra August 17, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 17, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം