
ബിരുദധാരിയാണ് സുദേവൻ. ഏതൊരു വിദ്യാസമ്പന്നനേയും പോലെ തൊഴിൽ രഹിതൻ. അത്യാവശ്യം സാമ്പത്തിക ഭദ്രതയുളള കുടുംബമാണ് സുദേവന്റേത്. അതുകൊണ്ടുതന്നെ തെല്ലും അല്ലലില്ലാതെയാണ് സുദേവൻ വളർന്നു വന്നത്.
അതിന്റേതായ ദൂഷ്യവശങ്ങളും സുദേവനുണ്ടായിരുന്നു. കൂട്ടുകാരുമൊത്ത് അടിച്ചുപൊളിച്ച് നടക്കുന്നതിലാ യിരുന്നു സുദേവന് ഏറെ താൽപര്യം. അതിനുളള വരുമാനസ്രോതസ്സ് വീട് തന്നെയായിരുന്നു.
മുൻപൊക്കെ സുദേവന്റെ പിതാശ്രീ മകൻ ചോദിക്കുന്ന പണം എന്തിനെന്നോ, ഏതിനെന്നോ ചോദിക്കാതെ കൊടുക്കുമായിരുന്നു. പിന്നെപ്പിന്നെ മകന്റെ പോക്ക് അത്ര പന്തിയല്ലെന്ന് കണ്ട് പിതാവ് അത് നിർത്തലാക്കി. അതോടെ സുദേവന്റെ വരുമാനസ്രോതസ്സ് നിലച്ചു.
കാരണവരുടെ കൈയിൽ പൂത്തകാശുണ്ട്. പക്ഷേ, ധൂർത്തടിക്കാനാണെന്നറിഞ്ഞതു മുതൽ മൂപ്പിലാൻ തരാറുളള പണം തടഞ്ഞു വച്ചിരിക്കുകയാണല്ലോ... ഒടുവിൽ സുദേവനൊരു ഉപായം കണ്ടെത്തി.
ഒരു ദിവസം പോസ്റ്റുമാൻ ചന്ദ്രൻ സുദേവന്റെ വീട്ടിലെത്തി. സുദേവനുള്ള ഒരു കത്ത് പിതാവിന്റെ കൈയിൽ കൊടുത്തു. പുറത്തെവിടെയോ പോയിരിക്കുകയായിരുന്നു സുദേവൻ.
"കത്ത് എവിടെ നിന്നാണ് ചന്ദ്രാ..? പിതാവ് പരിചയക്കാരനായ ചന്ദ്രനോട് തിരക്കി.
Dit verhaal komt uit de January 2025 editie van Hasyakairali.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee ? Inloggen
Dit verhaal komt uit de January 2025 editie van Hasyakairali.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee? Inloggen

പാതിവിലയ്ക്ക് കേരളം
എവിടെ നിന്നോ വന്നു ഞാൻ, എവിടേക്കോ പോണു ഞാൻ എന്ന് പാടിക്കൊണ്ട് ചൂലുമായി കെജരിവാൾ യമുനയുടെ കരയിൽ കുത്തിരിക്കുന്നു.

കുറവാ സംഘം
കേസ് എന്തായി എന്ന് കോളനിക്കാർ ചോദിച്ചാൽ എന്തു നുണ പറയുമെന്നുള്ള ചിന്തയിൽ മുഴുകി ഹരീഷ് മേനോൻ വീട്ടിലേക്ക് മടങ്ങി

പുതുവത്സര പ്രൂഫ് പ്ലാൻ
നിങ്ങളുടെ മഹത്തായ പദ്ധതികൾ കൊണ്ട് ഞങ്ങളെ രസിപ്പിക്കുന്നതിൽ നിങ്ങൾ ഒരിക്കലും പരാജയപ്പെടാറില്ല

സിനിമക്കൊരെനിമ
കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു

സർക്കാര് കാര്യം മൊറ പോലെ
സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!

നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
വർക്കിയും വൈദ്യരും

ഒരു നറുക്കിട്ടാലോ
സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.

ചെമ്മീന് ഒരു റീമേക്ക്
വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു

കോമാക്കമ്മിറ്റി
കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്