വിനയപൂർവം പകർന്നാട്ടം
Manorama Weekly|March 16, 2024
വിനയ്  ഫോർട്ട് കേന്ദ്രകഥാപാത്രമായ ആട്ടം, ഫാമിലി എന്നീ ചിത്രങ്ങൾ ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. നായകപദവിയിലേക്ക് ഉയർന്നുവരുന്ന ഒരു നടനും കൈ വയ്ക്കാൻ ധൈര്യപ്പെടാത്ത കഥാപാത്രമാണ് "ആട്ടത്തിലെ വിനയും ഫാമിലിയിലെ സോണിയും. വിനയ് ഫോർട്ടിന്റെ ചങ്കൂറ്റം തന്നെയാണ് ഈ "നായകന്മാർ'.
സന്ധ്യ  കെ. പി
വിനയപൂർവം പകർന്നാട്ടം

വിനയ്  ഫോർട്ട് കേന്ദ്രകഥാപാത്രമായ ആട്ടം, ഫാമിലി എന്നീ ചിത്രങ്ങൾ ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. നായകപദവിയിലേക്ക് ഉയർന്നുവരുന്ന ഒരു നടനും കൈ വയ്ക്കാൻ ധൈര്യപ്പെടാത്ത കഥാപാത്രമാണ് "ആട്ടത്തിലെ വിനയും ഫാമിലിയിലെ സോണിയും. വിനയ് ഫോർട്ടിന്റെ ചങ്കൂറ്റം തന്നെയാണ് ഈ "നായകന്മാർ'. "പ്രേമ'ത്തിലെ വിമൽ സാറിനെയും 'തമാശ'യിലെ ശ്രീനിവാസനെയും ഇഷ്ടപ്പെട്ടതുപോലെ ഈ കഥാപാത്രങ്ങളും പ്രേക്ഷകരെ ഞെട്ടിപ്പിക്കും. നായകനോ വില്ലനോ എന്നതല്ല, പലതരം മനുഷ്യജീവിതങ്ങൾക്ക് സ്ക്രീനിൽ ജീവനേകാൻ സാധിക്കുക എന്നതാണ് അഭിനയത്തിൽ വിനയ് ഫോർട്ടിന് കിക്ക് നൽകുന്നത്. വ്യത്യസ്തതകളുടെ ദൂരം എത്ര താണ്ടാൻ പറ്റുമോ, അത്രയും സഞ്ചരിക്കാൻ വിനയ് തയാറാണ്. അഭിനയത്തിൽ വിനയ് ഫോർട്ടിനെ കരുത്താകുന്നതാകട്ടെ സ്വന്തം ജീവിതാനുഭവങ്ങളും. ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വിനയ് സംസാരിക്കുന്നു.

‘ആട്ട’മോ ‘ഫാമിലി'യോ കച്ചവടസിനിമകളല്ല, പക്ഷേ, തിയറ്ററുകളിൽ സ്വീകരിക്കപ്പെട്ടു. എങ്ങനെയാണ് അത് സാധ്യമാക്കിയത്?

“ആട്ട'വും 'ഫാമിലിയും രണ്ടു തരത്തിൽ എടുത്ത സിനിമകളാണ്. ആട്ടത്തെക്കുറിച്ചുള്ള ചർച്ചകളുടെ തുടക്കം മുതലേ ഞാനും സംവിധായകൻ ആനന്ദ് ഏകർഷിയും തീരുമാനിച്ചിരുന്നു, ഇത് മുഴുവൻ സമയവും പ്രേക്ഷകരെ എൻഗേജ് ചെയ്യുന്ന ചിത്രമായിരിക്കണം. നമ്മൾ കണ്ടുശീലിച്ച വാണിജ്യ സിനിമകളുടെ ചേരുവകൾ ഇല്ലാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു കച്ചവട സിനിമാ സ്വഭാവം "ആട്ടത്തിനു വേണമെന്നു ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. ലോകധർമി എന്ന നാടക സംഘത്തിൽ കഴിഞ്ഞ 20 വർഷമായി നാടകം കളിക്കുന്ന അഭിനേതാക്കളാണ് ആട്ട'ത്തിൽ അഭിനയിച്ചിരിക്കുന്നത്. നാടകത്തിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. അവരുടെ കഴിവ് പ്രകടിപ്പിക്കാൻ കഴിയുന്ന സിനിമയായിരിക്കണം "ആട്ടം' എന്ന സ്വാർഥതയും ഉണ്ടായിരുന്നു.

അപ്പോൾ ഫാമിലിയോ?

This story is from the March 16, 2024 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the March 16, 2024 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MANORAMA WEEKLYView All
നായകളിലെ ചെള്ളുപനി
Manorama Weekly

നായകളിലെ ചെള്ളുപനി

പെറ്റ്സ് കോർണർ

time-read
1 min  |
July 13,2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

കവരത്തി, നീലഗിരി എന്നീ സ്ഥലങ്ങളിലെ പ്രത്യേക വിഭവങ്ങൾ

time-read
1 min  |
July 13,2024
എന്നുവരും നീ.. എന്നുവരും നീ...
Manorama Weekly

എന്നുവരും നീ.. എന്നുവരും നീ...

പാട്ടിൽ ഈ പാട്ടിൽ

time-read
1 min  |
July 13,2024
ഉച്ചഭാഷിണി വരുന്നു
Manorama Weekly

ഉച്ചഭാഷിണി വരുന്നു

കഥക്കൂട്ട്

time-read
1 min  |
July 13,2024
ആ ഒൻപത് കമൽ വർഷങ്ങൾ
Manorama Weekly

ആ ഒൻപത് കമൽ വർഷങ്ങൾ

വഴിവിളക്കുകൾ

time-read
1 min  |
July 13,2024
കൃഷിയും കറിയും
Manorama Weekly

കൃഷിയും കറിയും

മരച്ചീനി

time-read
1 min  |
July 06,2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

പച്ചമാങ്ങാ രസം

time-read
1 min  |
July 06,2024
അർജുന്റെ ഉള്ളിലേക്ക് ഒഴുകുന്ന സിനിമ
Manorama Weekly

അർജുന്റെ ഉള്ളിലേക്ക് ഒഴുകുന്ന സിനിമ

സിനിമയിൽ തിരഞ്ഞെടുപ്പ് സാധ്യമാകുന്ന ഒരു ഘട്ടത്തിലല്ല ഞാൻ ഇപ്പോൾ നിൽക്കുന്നത്. ഏറക്കുറെ ഒരു പുതുമുഖമാണ് ഞാനിപ്പോഴും. എന്നെത്തേടി വരുന്ന തിരക്കഥകളിൽനിന്നു മാത്രമേ തിരഞ്ഞെടുപ്പ് നടക്കൂ. കഥാപാത്രത്തോട് ഇഷ്ടം തോന്നണം, നല്ല ടീം ആണോ എന്നു നോക്കാറുണ്ട്. സിനിമ വിജയിക്കുമോ ഇല്ലയോ എന്നതിനപ്പുറം അതൊരു നല്ല സിനിമയാകുമോ എന്നു മാത്രമേ നോക്കാറുള്ളൂ.

time-read
4 mins  |
July 06,2024
ഓമനമൃഗങ്ങളും മഴക്കാലരോഗങ്ങളും
Manorama Weekly

ഓമനമൃഗങ്ങളും മഴക്കാലരോഗങ്ങളും

പെറ്റ്സ് കോർണർ

time-read
1 min  |
July 06,2024
ഇടതന്മാർ
Manorama Weekly

ഇടതന്മാർ

കഥക്കൂട്ട്

time-read
2 mins  |
July 06,2024