ഡബ്ബിങ്ങിൽ മലയാള സിനിമയിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ച ശബ്ദതാരം. അഭിനേത്രിയും എഴുത്തുകാരിയും. 1975ൽ പുറത്തിറങ്ങിയ അപരാധി എന്ന ചിത്രത്തിലൂടെ ഡബ്ബിങ് രംഗത്ത് എത്തി. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ഉള്ളടക്കം, എന്റെ സൂര്യപുത്രിക്ക്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങി നാനൂറിലേറെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. 1991 ൽ ഡബ്ബിങ് ആർട്ടിസ്റ്റിനു കേരള സർക്കാർ അവാർഡ് ഏർപ്പെടുത്തിയപ്പോൾ ആദ്യ പുരസ്കാരം ഭാഗ്യലക്ഷ്മിയെ തേടിയെത്തി. അതിനുശേഷം മൂന്നു തവണ സംസ്ഥാന അവാർഡും മറ്റ് അനേകം അവാർഡുകളും നേടി. 'സ്വരഭേദങ്ങൾ' എന്ന ആത്മകഥയ്ക്ക് 2014 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മക്കൾ: നിധിൻ, സച്ചിൻ വിലാസം: ഹീര സ്വിസ്ടൗൺ, സൂര്യ ഗാർഡൻസ്, ശാസ്തമംഗലം, തിരുവനന്തപുരം.
This story is from the 18May2024 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the 18May2024 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
പേർഷ്വൻ പൂച്ചകളുടെ പരിചരണം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
കൊങ് പാ വെജിറ്റബിൾ
സർഗാത്മകത
കഥക്കൂട്ട്
കഥയുടെ ആത്മതീർഥങ്ങൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
എരിവുള്ള ആന്ധ്ര ചിക്കൻ
നായകളുടെ മദിലക്ഷണം
പെറ്റ്സ് കോർണർ
കൃഷിയും കറിയും
തക്കാളി
മാത്യു ശേഷിപ്പിച്ചത്
കഥക്കൂട്ട്
അച്ഛനും അമ്മയും ആ കാലവും
വഴിവിളക്കുകൾ
നായികയായി ആതിര
സിനിമാവിശേഷങ്ങളുമായി ആതിര.