ലെനിൻ രാജേന്ദ്രന്റെ 'ചില്ലി'ലേക്ക് ഒഎൻവി എഴുതിയ ഒരു ചലച്ചിത്രഗാനമുണ്ട്. ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം.
ഇപ്പോഴും യൗവനം നിലനിർത്തുന്ന ആ പാട്ട് ഓർമകളെ തഴുകി കടന്നുവരുന്നു.
ഏറ്റവും ഓർമശക്തിയുള്ള രാഷ്ട്രീയ നേതാവായിരുന്നു പിന്നീടു രാഷ്ട്രപതിയായ പ്രണബ് മുഖർജി. അതിനദ്ദേഹം നന്ദിപറയുന്നത് അമ്മയോടാണ്. കുട്ടിയായിരിക്കെ വൈകുന്നേരം വീട്ടിലെത്തുമ്പോൾ അന്ന് അതുവരെ ചെയ്ത എല്ലാ കാര്യങ്ങളും കൃത്യമായി ഓർത്തെടുത്തു പറയണം. ആ ശീലമാണു പിൽക്കാലത്ത് എല്ലാവരെയും അതിശയിപ്പിക്കുന്ന ഓർമ ശക്തിക്ക് അദ്ദേഹത്തെ ഉടമയാക്കിയത്.
ഇന്ത്യയുടെ ആദ്യത്തേതു മുതൽക്കുള്ള ബജറ്റുകളുടെ ചരിത്രവും അതിലെ കണക്കുകളും പ്രണബ്ദാ ഓർമയിൽ സുക്ഷിച്ചിരുന്നു. സംഭവങ്ങളും തീയതികളും കൃത്യമായി ഓർത്തു. ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഓരോ പാർട്ടിക്കും ലഭിച്ച സീറ്റുകളും ഓർമയിൽ സൂക്ഷിച്ചു.
"കൗമുദി വാരിക പത്രാധിപരായിരുന്നു കെ.ബാലകൃഷ്ണൻ "കേരള കൗമുദി'യുടെ ലേഖകനായിരുന്ന കാലത്തെപ്പറ്റി നമ്മുടെ പ്രിയ കവി ഒ.എൻ.വി. കുറുപ്പ് എഴുതിയിട്ടുണ്ട്:
This story is from the July 20,2024 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 20,2024 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കൊതിയൂറും വിഭവങ്ങൾ
എരിവുള്ള ആന്ധ്ര ചിക്കൻ
നായകളുടെ മദിലക്ഷണം
പെറ്റ്സ് കോർണർ
കൃഷിയും കറിയും
തക്കാളി
മാത്യു ശേഷിപ്പിച്ചത്
കഥക്കൂട്ട്
അച്ഛനും അമ്മയും ആ കാലവും
വഴിവിളക്കുകൾ
നായികയായി ആതിര
സിനിമാവിശേഷങ്ങളുമായി ആതിര.
കൊതിയൂറും വിഭവങ്ങൾ
ഈന്തപ്പഴ പ്രഥമൻ
നായയെ പരിശീലിപ്പിക്കണം നല്ലശീലങ്ങൾ
പെറ്റ്സ് കോർണർ
ചെമ്പൻകോട്ടെ ശ്രീദേവി വീണ്ടും!
'മണിച്ചിത്രത്താഴ്' എന്ന സിനിമ ഇറങ്ങിയതിനുശേഷമാണ് ഞാൻ മലയാളം പഠിച്ചു തുടങ്ങിയത്. 30 ദിവസത്തിൽ ഇംഗ്ലിഷിന്റെ സഹായത്തോടെ മലയാളം പഠിക്കാനുള്ള ഒരു പുസ്തകം വാങ്ങിച്ചു. പിന്നെ നെടുമുടി സാർ, തിലകൻ സാർ അങ്ങനെ ഓരോരുത്തരും സഹായിച്ചു. ഭാഷ പഠിച്ചതിനുശേഷം ഓരോ തവണയും വരുവാനില്ലാരുമീ എന്ന പാട്ട് കേൾക്കുമ്പോൾ പുതിയ പുതിയ അർഥങ്ങളാണ് കിട്ടുന്നത്.
എടത്വ വർക്കി
കഥക്കൂട്ട്