മകൻ രാജനെപ്പറ്റിയുള്ള ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ' പ്രഫ. ടി.വി.ഈ ചരവാരിയർ അവസാനിപ്പിക്കുന്നതു നമ്മുടെയൊക്കെ നെഞ്ചുപൊട്ടുന്ന ഒരു ചോദ്യവുമായാണ്. എന്റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്തു നിർത്തിയിരിക്കുന്നത്? പൊള്ളുന്ന ഈ വാചകം എങ്ങനെയാണുണ്ടായതെന്ന് ആ പുസ്തകം എഴുതാൻ സഹായിച്ച് രവി കുറ്റിക്കാടിനോടു ഞാൻ ചോദിച്ചു.
എഴുത്തിന്റെ നക്കൽ വായിച്ച "ദേശാഭി മാനി അസോഷ്യേറ്റ് എഡിറ്റർ അപ്പുക്കുട്ടൻ വള്ളിക്കുന്ന് എഴുതിച്ചേർത്തതാണ് എന്നായിരുന്നു രവിയുടെ മറുപടി.
ലോകം കണ്ട നിഷ്ഠൂര ഏകാധിപതികളിലൊരാളായ ജോസഫ് സ്റ്റാലിന്റെ മരണ സമയത്ത് തൃശൂർ എക്സ്പ്രസിന്റെ മുഖ പ്രസംഗത്തിന്റെ അവസാനം അതുകൊണ്ട് പരേതാത്മാവിന് പുനർജന്മമില്ലാത്ത നിത്യ ശാന്തി നേരുന്നു' എന്നെഴുതിയത് ആരെന്നു കണ്ടുപിടിക്കാനായതും ഇതുപോലെ ചാരിതാർഥ്യം നൽകി.
"എക്സ്പ്രസിലെ പ്രശസ്തമായ മുഖ പ്രസംഗങ്ങളിൽ മിക്കതും എഴുതിയ കെ. കരുണാകരൻ നമ്പ്യാർ എന്നുമുതൽക്കാണ് മുഖപ്രസംഗം എഴുതിത്തുടങ്ങിയതെന്നു കണ്ടുപിടിക്കാൻ പഴയ ഫയലുകൾ പരിശോധിച്ച പിൽക്കാല "എക്സ്പ്രസ് പത്രാധിപർ പി.ശ്രീധരൻ എഴുതി: ഈ വാചകം എഴുതിയതു മുതൽക്കെങ്കിലും കരുണാകരൻ നമ്പ്യാർ മുഖപ്രസംഗമെഴുത്ത് ആരംഭിച്ചു.
This story is from the September 21,2024 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 21,2024 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കൊതിയൂറും വിഭവങ്ങൾ
ഇളനീർ പായസം
സ്വയം ഇട്ട പേര്
കഥക്കൂട്ട്
വിജ്ഞാനദായിനിയും മിൻഉലകവും
വഴിവിളക്കുകൾ
പേർഷ്വൻ പൂച്ചകളുടെ പരിചരണം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
കൊങ് പാ വെജിറ്റബിൾ
സർഗാത്മകത
കഥക്കൂട്ട്
കഥയുടെ ആത്മതീർഥങ്ങൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
എരിവുള്ള ആന്ധ്ര ചിക്കൻ
നായകളുടെ മദിലക്ഷണം
പെറ്റ്സ് കോർണർ
കൃഷിയും കറിയും
തക്കാളി