കിഴക്കൻ ചക്രവാളത്തിനു മുകളിൽ പെരുമീനുദിക്കുമ്പോൾ അച്ഛനുണരും. മണ്ണെണ്ണത്തിരിയുടെ പുകയുന്ന വെളിച്ചത്തിൽ ഒരു വലിയ പുസ്തകം നിവരും. കിടക്കപ്പായിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന്, അച്ഛന്റെ പാരായണം ശ്രദ്ധിക്കും. വേദനയോ വിരഹമോ സന്തോഷമോ പ്രതിഷേധ മോ ഓളംവെട്ടിയ ആ വാക്കുകൾക്കിടയിൽ കാലാതിവർത്തിയായ കവിതയുടെ ഹൃദയനാദമായിരുന്നു. അച്ഛൻ പുരാണപാരായണത്തിന് പോകുമ്പോൾ ഞാൻ കൂടെ പോയിരുന്നു. അന്നപാനാദികൾക്കു പഞ്ഞമുള്ള കാലം! പക്ഷേ, ഗ്രന്ഥപാരായണക്കാരൻ എവിടെയും സൽക്കരിക്കപ്പെട്ടു. അതിലൊരു പങ്ക് എനിക്കും കിട്ടി. സർഗാത്മകതയുടെ ഒന്നാം പാഠം.
ഭാഷയുടെ വിദ്യയ്ക്ക് പാരിതോഷികം കിട്ടുമെന്ന് ബാല്യത്തിലേ തോന്നിത്തുടങ്ങി. പത്രവായന അച്ഛനിൽ നിന്നു കിട്ടി. തൊട്ടടുത്ത കടയിലും വീട്ടിലുമൊക്കെ ഉറക്കെ പത്രം വായിച്ചു കൊടുത്ത് ഞാൻ പ്രസംഗക്കാരനായി. അങ്ങാടിക്കൽ എസ്.എൻ വി ഹൈസ്കൂളിലെ ലൈബ്രറിയിൽ നിന്നെടുത്ത "സിൻബാദിന്റെ കഥ' യിൽ നിന്ന് ടാഗോറിലേക്കും വിക്ടർ യൂഗോവിന്റെ "പാവങ്ങളിലേക്കും വായന വളർന്നു.
This story is from the October 12, 2024 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 12, 2024 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കൊതിയൂറും വിഭവങ്ങൾ
പയോള്ളി കോഴി പൊരിച്ചത്
ഇതൊരു വയസ്സാണോ?
കഥക്കൂട്ട്
ആദ്യ കവിതയ്ക്കു വിഷയം ഒരു കിളിയുടെ കൊല
വഴിവിളക്കുകൾ
പെറ്റ് ഫുഡ് അറിയേണ്ടതെല്ലാം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ ഉള്ളി റോസ്റ്റ്
കുട്ടികളും വ്യക്തിത്വവികാസവും
വീട്ടിലെ എല്ലാ അംഗങ്ങളും ദിവസവും ഒന്നിച്ചിരുന്നു സംസാരിക്കാൻ തയാറാകണം
സ്ഥലപുരാണം
കഥക്കൂട്ട്
സാഹിത്യം എനിക്കൊരു സ്വതന്ത്ര റിപ്പബ്ലിക്
വഴിവിളക്കുകൾ
കൃഷിയും കറിയും
പാവൽ
കൊതിയൂറും വിഭവങ്ങൾ
ഇളനീർ പായസം