കൂട്ടുകൂടാം, കുടുംബത്തോട്
Kudumbam|April 2023
ഈ ആഘോഷക്കാലത്ത് മൊബൈൽ സന്ദേശങ്ങളായി ആശംസകൾ അയക്കുന്നതും വായിക്കുന്നതും ഒഴിവാക്കി ബന്ധുക്കളെയും സുഹൃത്തുക്കളെയും നേരിട്ടുകണ്ട് സന്തോഷം പങ്കിടാം. അങ്ങനെ അണുകുടുംബമായി നിലനിൽക്കെത്തന്നെ കൂട്ടുകുടുംബത്തിന്റെ രസവും സന്തോഷവും ഐക്വവും തിരിച്ചുപിടിക്കാം...
കൂട്ടുകൂടാം, കുടുംബത്തോട്

സമൂഹത്തിന്റെ മൂലക്കല്ലാണ് 'കുടുംബം', മനുഷ്യസമൂഹത്തിന്റെ നിലനിൽപുപോലും  കുടുംബമെന്ന സ്ഥാപനത്തിൽ അധിഷ്ഠിതമാണ്. കാലോചിതമായ മാറ്റങ്ങൾ മറ്റെന്തിലുമെന്നപോലെ കുടുംബത്തിന്റെ ഘടനയിലും ബന്ധങ്ങളിലും വന്നിട്ടുണ്ട്.

അടുത്ത കാലങ്ങളിലായി, പരമ്പരാഗത സങ്കൽപങ്ങളിലൂന്നിയ കുടുംബ വ്യവസ്ഥയിലേക്ക് ആധുനികതയുടെ രീതികളും മൂല്യങ്ങളും ഉൾച്ചേർന്നുള്ള ഒരു മാറ്റം വ്യക്തമാണ്. എന്നാൽ, ഈ മാറ്റങ്ങൾക്കിടയിലും കുടുംബത്തിന്റെ സ്ഥാനം സമൂഹത്തിൽ ഏറെ മുന്നിൽ തന്നെയാണ്.

കുടുംബം: സർവവ്യാപിയായ സ്ഥാപനം

 ഓരോ സമൂഹത്തിന്റെയും സ്വഭാവ സവിശേഷതകൾക്ക് അനുസരിച്ച് അതതിടങ്ങളിലെ കുടുംബ ഘടനയിലും മാറ്റങ്ങൾ ഉണ്ടാകും. ഭാര്യയും ഭർത്താവും പ്രായപൂർത്തിയെത്താത്ത മക്കളും മാത്രമടങ്ങുന്ന കുടുംബ വ്യവസ്ഥിതിയെ നമ്മൾ അണുകുടുംബമെന്ന് വിളിക്കുന്നു.

ഒരേ തലമുറയിൽ തന്നെ ഉൾപ്പെടുന്ന ഒന്നിലധികം കുടുംബ യൂനിറ്റുകൾ ഒന്നിച്ചുതാമസിക്കുന്ന സംവിധാനമാണ് എക്സ്റ്റൻഡഡ് കുടുംബം (Extended family). ഉദാഹരണത്തിന് ഭാര്യയുടെ സഹോദരരുടെ കുടുംബമോ ഭർത്താവിന്റെ സഹോദരരുടെ കുടുംബമോ അല്ലെങ്കിൽ ഒരു പുരുഷന്റെ തന്നെ ഒന്നിലധികം ഭാര്യമാരോ ഒന്നിച്ചു താമസിക്കുന്ന വ്യവസ്ഥയാണിത്.

മാതാപിതാക്കളും അവരുടെ മക്കളും പേരമക്കളും അടങ്ങുന്ന ഒന്നിലധികം തലമുറകൾ ഒരുമിച്ച് ഒരു വലിയ കുടുംബമായി താമസിക്കുന്നതാണ് കൂട്ടുകുടുംബം (Joint family). കൂട്ടു കുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്ക് മാറുമ്പോൾ കുടുംബത്തിന്റെ സാമൂഹിക വ്യവഹാരങ്ങളിലും വ്യക്തികളുടെ ബന്ധങ്ങളിലും സ്വഭാവ രൂപവത്കരണ പ്രക്രിയയിലുമെല്ലാം കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.

കൂട്ടുകുടുംബത്തിൽനിന്ന് അണുകുടുംബത്തിലേക്ക്

വളരെ വേഗത്തിൽ നാഗരികവത്കരിക്കുന്ന ഒരു ആധുനിക സമൂഹത്തിന്റെ ഉപോൽപന്നമാണ് അണുകുടുംബം. അണുകുടുംബങ്ങൾ ഭാവിയിൽ ലോകത്തെല്ലായിടത്തും മേൽക്കൈ നേടുമെന്നത് പ്രശസ്തരായ സമൂഹ ശാസ്ത്രജ്ഞർ നേരത്തേതന്നെ പ്രതിപാദിച്ചിട്ടുണ്ട്.

This story is from the April 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the April 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
ജാലകത്തിനപ്പുറത്തെ
Kudumbam

ജാലകത്തിനപ്പുറത്തെ

തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ

time-read
1 min  |
October-2024
ഉലകം ചുറ്റിയ ഫാമിലി
Kudumbam

ഉലകം ചുറ്റിയ ഫാമിലി

മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...

time-read
3 mins  |
SEPTEMBER 2024
പോരാട്ടം മണ്ണിനോടും അനീതിയോടും
Kudumbam

പോരാട്ടം മണ്ണിനോടും അനീതിയോടും

പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്

time-read
1 min  |
SEPTEMBER 2024
എ.ഐ കാലത്തെ അധ്യാപകർ
Kudumbam

എ.ഐ കാലത്തെ അധ്യാപകർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...

time-read
3 mins  |
SEPTEMBER 2024
അറബിയുടെ പൊന്നാണി ചങ്ങാതി
Kudumbam

അറബിയുടെ പൊന്നാണി ചങ്ങാതി

പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...

time-read
1 min  |
SEPTEMBER 2024
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
Kudumbam

ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്

ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്

time-read
2 mins  |
SEPTEMBER 2024
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
Kudumbam

കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം

വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...

time-read
4 mins  |
SEPTEMBER 2024
വലിച്ചുകേറി വാ..
Kudumbam

വലിച്ചുകേറി വാ..

കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...

time-read
2 mins  |
SEPTEMBER 2024
ഉണ്ണാതെ പോയ ഓണം
Kudumbam

ഉണ്ണാതെ പോയ ഓണം

പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...

time-read
3 mins  |
SEPTEMBER 2024
കൂത്താമ്പുള്ളിയിലെ ഓണക്കോടി
Kudumbam

കൂത്താമ്പുള്ളിയിലെ ഓണക്കോടി

പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...

time-read
2 mins  |
SEPTEMBER 2024