ന്യൂഡൽഹി : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിമാനക്കമ്പനികൾക്ക് ലഭിച്ച ബോംബ് ഭീഷണിയുടെ സാഹചര്യത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിനെ മുൾമുനയിൽ നിർത്തിപ്പൊരിച്ചു.
ജോയിന്റ് സെക്രട്ടറി സങ്കേത് എസ് ബോണ്ട് എയർലൈനുകളുടെയും എക്സ്, മെറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും പ്രതിനിധികളുമായി വെർച്വൽ മീറ്റിംഗ് നടത്തി. ഇത് പ്രേരണാകുറ്റത്തിന് തുല്യമാണെന്ന് പറഞ്ഞ അദ്ദേഹം. അത്തരം ഭയപ്പെടുത്തുന്ന കിംവദന്തികൾ പടരുന്നത് തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് അതിന്റെ പ്രതിനിധികളെ ചോദ്യം ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ വിമാനക്കമ്പനികൾ നടത്തുന്ന 120 ലധികം വിമാനങ്ങൾക്ക് ബോംബ് ഭീഷണിയുണ്ട്. ഇന്നലെ പോലും ഇൻഡിഗോ, വിസ്താര, എയർ ഇന്ത്യ എന്നിവയുടെ 30 വിമാനങ്ങൾക്ക് ഇത്തരത്തിൽ ഭീഷണിയുണ്ടായി.
This story is from the October 24, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 24, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
എക്സിനെ മുൾമുനയിൽ നിർത്തി കേന്ദ്രം
ഒരാഴ്ച്ചയായി ഫ്ളൈറ്റുകൾക്ക് ബോംബ് ഭീഷണി
ഇന്ത്യ-ന്യൂസീലൻഡ് രണ്ടാം ടെസ്റ്റ് ഇന്ന് തുടക്കം, ഗില്ല് തിരികെയെത്തുന്നു
ഗിൽ ഇലവനിൽ തിരിച്ചെത്തുമെന്നുറപ്പ്
വയനാടിന്റെ ഭാഗമാകുന്നത് വലിയ അംഗീകാരമെന്ന് പ്രിയങ്ക
പത്രിക സമർപ്പണം ഉജ്ജ്വല പ്രകടനമാക്കി
മോദി -ഷി ജിൻപിങ് കുടിക്കാഴ്ച വൻ വിജയം ചരിത്രമെഴുതി - സഹകരണം ശക്തമാക്കാൻ ധാരണ
തന്ത്രപ്രധാന ആശയവിനിമയം പുനസ്ഥാപിക്കാൻ ഇന്ത്യയും ചൈനയും
ബ്രിക്സ് ഉച്ചകോടിക്കായി മോദി കസാനിൽ
ഷി ജിൻപിങുമായി കൂടിക്കാഴ്ച നടത്തിയേക്കും
എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണിയുമായി പന്നു
നവംബർ 19 വരെ യാത്ര പാടില്ല
ഭായി. ഭായി
അതിർത്തി തർക്കത്തിൽ ഇന്ത്യ - ചൈന ധാരണ നിയന്ത്രണ രേഖയിൽനിന്ന് സൈന്യത്തെ പിൻവലിക്കും
ആദ്യ ടെസ്റ്റിൽ കിവീസിന് എട്ട് വിക്കറ്റ് വിജയം
36 വർഷങ്ങൾക്ക് ശേഷം നേടിയെടുത്ത ജയം
ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം 90 മരണം
അഭയാർത്ഥി ക്വാമ്പുകളും ആക്രമിച്ചു
ആഘോഷങ്ങളില്ലാതെ വിഎസിന്റെ 101-ാം പിറന്നാൾ
ഗോവ ഗവർണർ പി. ശ്രീധരൻപിള്ള ഉൾപ്പെടെയുള്ളവർ വി.എസിന്റെ വസതിയിലെത്തി ആശംസ നേർന്നു.