
അടിയെ കുറിച്ചു പറയാനില്ല' എന്ന് പറഞ്ഞാണ് സാനിയ സംഭാഷണം തുടങ്ങിയത്. പിന്നെ, ഒരു നിമിഷം ആലോചിച്ചിരുന്നു. അല്ലെങ്കിൽ വേണ്ട, മിണ്ടാതിരിക്കുന്നതിനേക്കാൾ പ്രതികരിക്കുന്നതു തന്നെയാണ് നല്ലത്.'' കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമാ പ്രമോഷൻ പരിപാടിക്കിടെ ശാരീരികമായി ഉപദ്രവിച്ച ചെറുപ്പക്കാരനെതിരെ സാനിയ പ്രതികരിച്ചത് വാർത്തയായിരുന്നു. അപ്പോൾ അതു ചെയ്തില്ലായിരുന്നുവെങ്കിൽ, അവനിട്ട് രണ്ടു പൊട്ടിച്ചില്ലല്ലോ എന്നു ഞാൻ ഇന്നു ഖേദിച്ചേനേ.
വിട്ടുവീഴ്ചകളില്ലാത്ത കാഴ്ചപ്പാടുകളും സൂക്ഷ്മമായി ഫോളോ ചെയ്യുന്ന ഫാഷനുമാണ് സാനിയയെ ചെറുപ്പക്കാരുടെ യൂത്ത് ഐക്കൺ' ആക്കുന്നത്.
“സാറ്റർഡേ നൈറ്റിൽ ബുള്ളറ്റിലാണല്ലോ വരവ്
അതിലെ എന്റെ കഥാപാത്രം വൈഷ്ണവി, തണ്ടർ ബേർഡ് ഓടിക്കുന്ന, ഡൊക്ക് ഹെയറുള്ള ട്രാവലറാണ്. എനിക്കു ബുള്ളറ്റ് ഓടിക്കാൻ അറിയില്ലായിരുന്നു. ഈ സിനിമയ്ക്കു വേണ്ടിയാണ് പഠിച്ചത്. പലവട്ടം മറിഞ്ഞു വീണു, കൈ ഒടിഞ്ഞു. റിസ്ക് എടുക്കേണ്ട പടങ്ങൾ ചെയ്യാൻ എനിക്കു വലിയ ഇഷ്ടമാണ്. കൃഷ്ണൻകുട്ടി പണി തുടങ്ങി' എന്ന പടത്തിൽ ഫൈറ്റ് സീൻ ചെയ്ത് ചുണ്ടൊക്കെ പൊട്ടിയിട്ടുണ്ട്.
യാത്രകൾ ഒരുപാട് ഇഷ്ടമാണെനിക്ക്. ബൈക്കോടിക്കാൻ പഠിച്ച സ്ഥിതിക്ക് ഇനി അങ്ങനെ യാത്ര പോകാം എന്നതാണ് ആലോചന. ജീവിതത്തിൽ ഒന്നു താഴെ പോകുമ്പോൾ ഉടനെ ചിന്തിക്കുന്നത് യാത്രകളെ കുറിച്ചാണ്. അതാണ് എന്റെ വീണ്ടെടുക്കൽ. ദൂരെ പോകണമെന്നൊന്നുമില്ല. തൊട്ടടുത്ത് ഒരു കടല്‍തീരത്തോ മലമുകളിലോ...
പക്ഷേ, വൈഷ്ണവിയും ഞാനുമായി രൂപത്തില്‍ വളരെയധികം വ്യത്യാസമുണ്ട് കേട്ടോ. അവളുടെ ഫാഷനും എന്റെ ഫാഷനും വൃത്യസ്തമാണ്.
പക്ഷേ, ഫാഷ൯ ട്രെ൯ഡ് അറിയണമെങ്കിൽ സാനിയയുടെ വാഡ്രോബ് നോക്കിയാല്‍ മതി എന്നു കേട്ടിട്ടുണ്ട്?
Denne historien er fra October 15, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 15, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം