നിറങ്ങളെ ഇനിയും പുതുക്കാൻ
Vanitha|August 17, 2024
ചുവർചിത്രങ്ങളോടുള്ള ഇഷ്ടംകൊണ്ട് അവ വരയ്ക്കാൻ സ്വയം പഠിച്ച എഴുപത്തിരണ്ടുകാരി കല ഹരിഹരൻ
ശ്യാമ
നിറങ്ങളെ ഇനിയും പുതുക്കാൻ

എനിക്കിനിയും പഠിക്കണം. പുതിയ പരീക്ഷണങ്ങൾ നടത്തി കൂടുതൽ വരയ്ക്കണം.' ഇപ്പറയുന്നത് ഇരുപതിലെത്തി നിൽക്കുന്ന ചിത്രകലയെ സ്നേഹിക്കുന്ന പെൺകുട്ടിയല്ല. കലയ്ക്കായി ജീവിതം അർപ്പിച്ച എഴുപത്തിരണ്ടു വയസ്സുകാരിയാണ്.

പേരിൽ തന്നെ കലയുള്ള കല ഹരിഹരന് പ്രായം അനപതിലെത്തിയപ്പോഴാണ് ചുവർചിത്രം വരയ്ക്കാൻ പഠിക്കണമെന്ന ആഗ്രഹമുണ്ടായത്. കയ്യിലുള്ള ബ്രഷും നിറങ്ങളും കൊണ്ടു വരച്ചു തുടങ്ങി.

പിന്നീട് എത്രയോ ചിത്രപ്രദർശനങ്ങളിലേക്ക് എത്തി ച്ചേർന്ന കലയുടെ ജീവിതയാത്ര അറിയാം.

കണ്ട മാത്രയിൽ തുടങ്ങിയ ഇഷ്ടം

“പണ്ടു മുതലേ ജലഛായ ചിത്രങ്ങളും എണ്ണഛായ ചിത്രങ്ങളും വരയ്ക്കാറുണ്ടായിരുന്നു. 2007 ലാണ് മ്യൂറൽ ചിത്രങ്ങളോട് ഇഷ്ടം തോന്നിയത്. പക്ഷേ, എങ്ങനെ വരയ്ക്കണമെന്നും എവിടെ തുടങ്ങണമെന്നും സംശയമായി.

അങ്ങനെയിരിക്കെയാണ് ആറന്മുള വാസ്തു വിദ്യാ ഗുരുകുലം ആർട് ഗാലറിയിൽ പോകുന്നത്. ആദ്യം കണ്ടപ്പോഴേ മനസ്സു കവർന്ന അവിടുത്തെ ചുവർചിത്രങ്ങൾ ഫോണിൽ പകർത്തി. വീട്ടിലെത്തിയതും ചെറിയ ഫോണിലെടുത്ത ആ ചിത്രങ്ങൾ സൂം ചെയ്തു നോക്കി കഷ്ടപ്പെട്ടു വരയ്ക്കാൻ ശ്രമിച്ചു.

ചുവർചിത്രകലയെക്കുറിച്ചും അതു വരയ്ക്കുന്നതിനെക്കുറിച്ചും അവിടുള്ളവർ പറഞ്ഞു തന്ന കുറച്ചു കാര്യങ്ങൾ മനസ്സിൽ വച്ചാണു വരച്ചത്. പക്ഷേ, അതുമാത്രം മതിയാകുമായിരുന്നില്ല. ചുവർ ചിത്രങ്ങൾ വരയ്ക്കാൻ കുറേ ചിട്ടകളും രീതികളുമുണ്ട്. അതെല്ലാം ശ്രദ്ധിച്ചു വേണം വരയ്ക്കാൻ. അന്നു വാസ്തുവിദ്യാ ഗുരുകുലത്തിൽ ആൺ കുട്ടികളെ മാത്രമാണു പഠിപ്പിച്ചിരുന്നത്. പക്ഷേ, അവിടെ ചെന്നാൽ പഠിപ്പിച്ചു തരാമെന്നു സുരേഷ് മുതുകുളം മാഷ് പറഞ്ഞു

Diese Geschichte stammt aus der August 17, 2024-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der August 17, 2024-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS VANITHAAlle anzeigen
മാറ്റ് കൂട്ടും മാറ്റുകൾ
Vanitha

മാറ്റ് കൂട്ടും മാറ്റുകൾ

ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

time-read
1 min  |
February 15, 2025
ചർമത്തോടു പറയാം ഗ്ലോ അപ്
Vanitha

ചർമത്തോടു പറയാം ഗ്ലോ അപ്

ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

time-read
3 Minuten  |
February 15, 2025
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
Vanitha

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ

ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

time-read
1 min  |
February 15, 2025
കനിയിൻ കനി നവനി
Vanitha

കനിയിൻ കനി നവനി

റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

time-read
2 Minuten  |
February 15, 2025
എന്നും ചിരിയോടീ പെണ്ണാൾ
Vanitha

എന്നും ചിരിയോടീ പെണ്ണാൾ

കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

time-read
3 Minuten  |
February 15, 2025
ഒപ്പമെത്തി വീണ്ടും ഭാഗ്യം
Vanitha

ഒപ്പമെത്തി വീണ്ടും ഭാഗ്യം

മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

time-read
3 Minuten  |
February 15, 2025
പാസ്പോർട്ട് അറിയേണ്ടത്
Vanitha

പാസ്പോർട്ട് അറിയേണ്ടത്

പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

time-read
3 Minuten  |
February 15, 2025
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
Vanitha

വൃക്കരോഗങ്ങൾ സ്ത്രീകളിൽ

വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം

time-read
2 Minuten  |
February 15, 2025
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
Vanitha

വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.

അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ

time-read
2 Minuten  |
February 15, 2025
സമുദ്ര നായിക
Vanitha

സമുദ്ര നായിക

ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ

time-read
4 Minuten  |
February 15, 2025