
ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ ഭേദിക്കുന്ന ഒരു വിനിമയ സാധ്യത ഇന്ത്യൻ സിനിമയിലേക്ക് കൈവന്നുകൊണ്ടിരിക്കുകയാണ്. പല ഭാഷകളിൽ സംസാരിക്കുന്ന സിനിമകളാണ് ഇപ്പോൾ ഇന്ത്യൻ സിനിമാവിപണിയെ നയിക്കുന്നത്. ആകർഷകമായ ഹീറോയിക് മെറ്റീരിയലുകൾ സൃഷ്ടിച്ചാണ് ഈ അടുത്തകാലത്ത് ദക്ഷിണേന്ത്യൻ സിനിമ ബോളിവുഡ്ഡിന്റെ വരെ ശ്രദ്ധ പിടിച്ചു പറ്റിയത്. അമാനുഷികനായകന്മാർ പോലും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ മറന്നാണ് സിനിമ പാൻ ഇന്ത്യൻ ലെവലിലേക്ക് കടക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രൂപപ്പെട്ട ഈ ഇന്ത്യൻ സിനിമയുടെ സിരാകേന്ദ്രമായ ബോളിവുഡിനെപ്പോലും വിറപ്പിച്ചിരുന്നു. ബോളിവുഡ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ശക്തമായ ചലച്ചിത്ര വിപണന കേന്ദ്രമാണ് തെലുങ്കും തമിഴും. ഓരോ താരങ്ങളും ഭാഷാഭേദമെന്യേ അഭിനയിച്ചതോടെ സിനിമാവ്യവസായത്തിൽ വലിയ സാധ്യതകളുയർന്നു. ഇതിന് നിമിത്തമായത് പ്രശാന്ത് നീലിന്റെ കെ.ജി.എഫ് ആയിരുന്നു.
മാറ്റിനിർത്തപ്പെട്ടിരുന്ന ഭാഷാചിത്രങ്ങൾ ഇന്ന് അതിരുകളില്ലാതെ പ്രാദേശികമായി കഥ പറയുകയാണ്. ബാഹുബലിയും പുഷ്പയും കെ.ജി.എഫും ആർ.ആർ.ആറും, പൊന്നിയിൽ സെൽവനുമെല്ലാം കേരളത്തിൽ വലിയൊരു കളക്ഷൻ നേടി വിജയിച്ചതിന് കാരണം ആരാധകർക്ക് ഭാഷ നോക്കാതെയുള്ള, അതിരുകളില്ലാതെയുള്ള സിനിമയോടുള്ള പ്രണയമാണ്. മലയാള സിനിമയും പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയരുകയാണ്. ഇതര സംസ്ഥാനങ്ങളിലും നമ്മുടെ നായകന്മാരുടെ ബോക്സ് ഓഫീസ് മൂല്യം വളർന്നത് വളരെ ചുരുങ്ങിയ വർഷം കൊണ്ടാണ്. അതുകൊണ്ടുതന്നെ മലയാള സിനിമയുടെ ഭാവി ഇനിയും കുതിക്കും എന്നത് സംശയമില്ലാതെ പറയാം. പാൻ ഇന്ത്യൻ നായകൻ ദുൽഖറും തമിഴിൽ നിന്നും ധനുഷും, മാറ്റങ്ങൾ കൈക്കൊണ്ട് പൃഥ്വിരാജും ദക്ഷിണേന്ത്യൻ സിനിമയെ കൈപിടിച്ചുയർത്തുകയാണ്.
പാൻ ഇന്ത്യൻ സിനിമയുടെ താരപ്രഭയിൽ ദുൽഖർ സൽമാൻ
Bu hikaye Nana Film dergisinin June 1-15, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin June 1-15, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

പ്രതിഫലം താരം തീരുമാനിക്കും
താരങ്ങളുടെ പ്രതിഫലം തീരുമാനിക്കേണ്ടത് അവർ തന്നെയാണ്. പക്ഷേ അവർക്ക് ചെയ്യാവുന്ന മറ്റുചില കാര്യങ്ങൾ കൂടിയുണ്ട്. അത്തരം വിഷയങ്ങൾ അഡ്രസ് ചെയ്യപ്പെട്ടാൽ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളൂ. നിർമ്മാതാക്കളെ ഒറ്റുന്ന ചില നിർമ്മാതാക്കൾ ചില താക്കോൽ സ്ഥാനങ്ങളിൽ ഇരിപ്പുണ്ട്. ഇവിടെ ഗുണപരമായ മാറ്റങ്ങൾ പലതും സംഭവിക്കുന്നുണ്ട്. നല്ല നാളുകൾ വരും, നല്ല സിനിമകൾ സൃഷ്ടിക്കപ്പെടും. പക്ഷേ അതിനായി നാം ചില കാര്യങ്ങൾ കണ്ണുതുറന്നുതന്നെ കാണണം. അല്ലാതെ കണ്ണടച്ച് ഇരുട്ടാക്കുകയല്ല വേണ്ടത്- നടിയും നിർമ്മാതാവുമായ സാന്ദ്രാതോമസ് തന്റെ നിലപാട് വ്യക്തമാക്കുന്നു. മലയാള സിനിമാമേ ഖല നിലവിൽ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ആനുകാലിക സിനിമാ സംഭവവികാസങ്ങളെക്കുറിച്ചും 'നാന'യോട് സംസാരിക്കുകയായിരുന്നു അവർ

കത്തനാർ
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് കത്തനാർ

എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ...
മലയാളികൾ എക്കാലവും ഇഷ്ടപ്പെടുന്ന ഒരു കോമ്പിനേഷനാണ് സംവിധായകൻ സത്യൻ അന്തിക്കാടും നടൻ മോഹൻലാലും

പരിവാർ
മോതിരം കിട്ടാതെ ഉണ്ടാകുന്ന പ്രശ്നങ്ങൾ നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് \"പരിവാർ

തുടക്കം ഉഷാർ ശ്രുതി ഹാപ്പിയാണ്
2025 ന്റെ തുടക്കം ഉഷാറായതിന്റെ സന്തോഷത്തിലാണ് ശ്രുതി ജയൻ. തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത അം അഃയിലെ ജിൻസിയായി വേഷപ്പകർച്ച നടത്തിയ ശ്രുതി ജയനെത്തേടി പ്രശംസകൾ വന്നുനിറയുകയാണ്. വർഷത്തുടക്കം ജിൻസി തന്ന സന്തോഷം പോലെതന്നെ തന്റെ ഏറ്റവും വലിയ സന്തോഷമായ രാജശ്യാമ എന്ന കലാക്ഷേത്രയ്ക്കും തുടക്കമായിരിക്കുകയാണ്. തന്റെ സന്തോഷങ്ങളും ഒപ്പം വിശേഷങ്ങളും ശ്രുതി സംസാരിച്ചുതുടങ്ങി.

ജീവിതത്തെ മാറ്റിമറിക്കുന്ന മറിമായങ്ങളിലൂടെ ഒരച്ഛനും മകനും
ജോഷിമാത്യുവിന്റെ ദൈവത്തിൻകുന്ന് ആണ് ആദ്യചിത്രം

മിസ്റ്റർ ചേകവന്മാരുടെ ശ്രദ്ധയ്ക്ക്...നിങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധി
ഇല്ല നന്ദൻ... എന്റേതാകുമ്പോൾ എന്റെ ത്രിൽ നശിക്കും.. നിന്റെ ബിനാമിയായി എനിക്കവിടെ ചെന്നു കയറാം. മരണം വരെ ഭൂമിയിൽ ഒരു വാടകക്കാരനായി കഴിയാനാണ് എനിക്കിഷ്ടം. ഒന്നും ഒന്നും എനിക്ക് സ്വന്തമാക്കേണ്ട... നോ സ്ട്രിംഗ്സ് അറ്റാച്ച്ഡ്.. അങ്ങനെ തീരണം കളി....

പ്രഭാസ്-അനുപംഖേർ
ലോകോത്തര സാങ്കേതിക നിലവാരത്തിൽ വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ദാസേട്ടന്റെ സൈക്കിൾ
കുടുംബത്തിന്റെ നിലനിൽപ്പിനായി ദാസേട്ടന്റെ സൈക്കിൾ ഓടിക്കൊണ്ടിരിക്കുമ്പോൾ പ്രേക്ഷകർ ദാസേട്ടന് ഹൃദയത്തിലിടം നൽകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ഹരീഷ് പേരടി പറയുന്നു

കഥയാണ് താരം.അന്നും ഇന്നും- വിജിതമ്പി
മാറ്റങ്ങൾ കൂടുതൽ സൗകര്യങ്ങളും അവസരങ്ങളും ഒരുക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യം. എന്നാൽ സിനിമയുടെ പഴയ ഗൗരവസ്വഭാവം നഷ്ടമായോ എന്ന് സംശയ മുണ്ട്. ഇപ്പോൾ ഒരേസമയം, മൂന്നും നാലും ക്യാമറ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. എഡിറ്റിംഗിനെക്കുറിച്ചൊക്കെ ചിന്തിക്കു ന്നത് പിന്നീടാണ്. പണ്ട് അതായിരുന്നില്ല സ്ഥിതി- സംവിധായകൻ വിജിതമ്പി പറയുന്നു. മലയാളസിനിമയിൽ വന്നുഭവിച്ച മാറ്റങ്ങളെക്കുറിച്ചും സമകാലിക സാഹചര്യങ്ങളെക്കുറിച്ചും നാനയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.