ഭൗതികവും ആത്മീയവുമായി ശാന്തി തേടി ജീവിതാവസ്ഥകളെ അവരവർക്ക് അനുകൂലമായി പരിവർത്തിപ്പിക്കാൻ മനുഷ്യൻ കണ്ടെത്തിയ മാർഗ്ഗമാണ് ആരാധന. ഭയവും ദുരിതങ്ങളും ഭാസുരമായ ഭാവിജീവിതവുമാണ് ആരാധനയ്ക്കടിസ്ഥാനം. സാങ്കേതികജ്ഞാനവും യുക്തിവിശ്വാസവും ഉദിക്കുന്നതിന് മുമ്പ് തങ്ങളെ ഭയവിഹ്വലരാക്കുന്ന എല്ലാത്തിനേയും ആരാധിച്ച് അനുനയിപ്പിക്കുക എന്ന ആഗ്രഹം ആരാധനയുടെ പിന്നിലുണ്ട്. സർപ്പാരാധനയുടെ പിന്നിലും ഇത് കാണാം.
നാഗപ്രീതിക്കായി ഒട്ടേറെ അനുഷ്ഠാനങ്ങൾ ആവിഷ്ക്കരിക്കുകയും താന്ത്രിക വിധി പ്രകാരം അവ അനുഷ്ഠിക്കുകയും ചെയ്യുന്നവർ കേരളത്തിലെപ്പോലെ മറ്റെങ്ങുമില്ല. ഒരു കാലത്ത് സമൂഹത്തിന്റെ തന്നെ ഭാഗമായിരുന്ന സർപ്പക്കാവുകൾ മിക്ക തറവാടുകളുടേയും ഐശ്വര്യമായിരുന്നു. സർപ്പങ്ങൾ എന്നു കേൾക്കുമ്പോൾ നമ്മുടെയുള്ളിൽ ഭയം നിറയുമെങ്കിലും സർപ്പക്കാവുകൾ എന്നുകേൾക്കുമ്പോൾ മനസ്സിൽ ഭക്തിയും ഐശ്വര്യവും നിറഞ്ഞാടുന്നു.
സർപ്പക്കാവുള്ള തറവാടുകളിൽ വർഷത്തിലൊരു ദിവസം നൂറും പാലും വഴിപാട് നടത്താറുണ്ട്. ഇതുമൂലം തറവാട്ടിലെ എല്ലാ അംഗങ്ങൾക്കും സന്തതിപരമ്പരകൾക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്ന് വിശ്വാസം. ഇനി ഈ പാലു നിവേദ്യം ഉണ്ടാക്കാൻ ഉപയോഗിക്കുമ്പോൾ ഈ നൂറിന്റെ പ്രാധാന്യം എന്താണെന്നും അതിന്റെ പിന്നിലെ കഥ എന്താണെന്നും നോക്കാം.
അർജ്ജുനപുത്രനായ അഭിമന്യുവിന് ഉത്തരയിൽ ജനിച്ച മകനാണ് പരീക്ഷിത്ത്. ഉജ്ജ്വലനായ ഒരു രാജാവായിരുന്നു അദ്ദേഹം. ഒരിക്കൽ വനത്തിൽ വേട്ടയാടി ക്ഷീണിച്ച രാജാവ് ശമീകൻ എന്ന മുനിയുടെ ആശ്രമത്തിനടുത്തെത്തി. ധ്യാനനിമഗ്നനായിരുന്ന മുനി പരീക്ഷിത്ത് രാജാവ് അടുത്തുവന്നതോ എന്തൊക്കെയോ ചോദിച്ചതോ അറിഞ്ഞില്ല. മുനി തന്നെ ധിക്കരിച്ചതാണെന്ന് തെറ്റിദ്ധരിച്ച രാജാവ് അടുത്ത് ചത്തുകിടന്ന ഒരു പാമ്പിനെടുത്ത് മുനിയുടെ കഴുത്തിലിട്ട് കൊടുത്തിട്ടു നടന്നുപോയി. അൽപ്പം കഴിഞ്ഞപ്പോൾ മുനിയുടെ പുത്രനായ ഗവിജാതൻ അവിടെയെത്തി. പിതാവിന്റെ കഴുത്തിൽ പാമ്പിൻ ശവമെടുത്തിട്ട് അവഹേളിച്ചവനോട് ഗവിജാതന് കടുത്ത കോപമുണ്ടായി. അയാൾ രാജാവിനെ ശപിച്ചു.
"ഈ നീചകൃത്യം ചെയ്തവൻ ഇന്ന് മുതൽ ഏഴുദിവസത്തിനകം തക്ഷകന്റെ കടിയേറ്റ് മരിക്കാനിടയാവട്ടെ.
ശാപം പുറപ്പെടുവിച്ച് കഴിഞ്ഞശേഷമാണ് ഉത്തമനായ പരീക്ഷിത്ത് രാജാവാണ് ആ കൃത്യം ചെയ്തതെന്നറിഞ്ഞത്. അദ്ദേഹത്തെ ശപിച്ചതിൽ ദുഃഖിതനായ ഗവിജാതൻ ഒരു മുനികുമാരനെ അയച്ച് രാജാവിനെ ശാപവിവരമറിയിച്ചു.
Bu hikaye Jyothisharatnam dergisinin September 16, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Jyothisharatnam dergisinin September 16, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.
വിനകളൊഴിക്കും വിഘ്നശ്വരൻ
ഗജാനനം ഭൂതഗണാദി സേവിതം കപിത്ഥ ജമ്പു ഫലസാര ഭക്ഷിതം ഉമാസുതം ശോകവിനാശ കാരണം നമാമി വിഘ്നശ്വര പാദപങ്കജം
ഉദ്ദിഷ്ടകാര്യസിദ്ധിയേകുന്ന തിരുവോണവ്രതം
തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിൽ തിരുവോണദിവസം തെളിയിക്കുന്ന ദീപങ്ങൾ സഹസ്ര ദീപ അലങ്കാരസേവ എന്നാണ് അറിയപ്പെടുന്നത്
ഭഗവാന് സ്വയം അർപ്പിക്കപ്പെടുന്നവനാകണം തന്ത്രി
തന്ത്രി എന്നാൽ തനുവിൽ നിന്നും ത്രാണനം ചെയ്യുന്നവൻ എന്നർത്ഥം