ഇന്ന് ഞാൻ ജീവിക്കുന്ന ജീവിതം പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് ഡിസൈൻ ചെയ്ത ജീവിതമാണ്. ആത്മഹത്യ ചെയ്യാനുള്ള പല സാഹചര്യങ്ങളിലൂടെ കടന്നു പോയപ്പോഴും ഇവിടെ ഞാൻ ജീവിക്കണമെന്നത് എന്റെ മാത്രം വാശിയായിരുന്നു. ഇന്ന് ഞാൻ ഇവിടെ ഒരു ബിസിനസ് വുമണായി നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ സിനിമയെ വെല്ലുന്ന ജീവിതകഥയുണ്ട്. തൊഴിലാളിയായി കയറി കമ്പനിയുടെ ഉടമയായി നിൽക്കുന്ന അനു സോമരാജൻ താൻ പിന്നിട്ട വഴികളെക്കുറിച്ച് തുറന്ന് സംസാരിക്കുന്നു.
യെസ്, ഞാൻ ബിസിനസ്സ് വുമണാണ്
പ്ലസ് ടു കഴിഞ്ഞപ്പോൾ ഇനി എന്ത് ചെയ്യണമെന്ന് മറ്റുള്ളവർ ചിന്തിക്കുന്ന സമയത്തെല്ലാം ഞാൻ ഒരു ബിസിനസ്സുകാരിയാവുമെന്ന് ഉറപ്പിച്ചിരുന്നു. നമ്മുടെ എനർജിയും സമയവും ബുദ്ധിയുമെല്ലാം മറ്റൊരാളുടെ സ്ഥാപനത്തിനു വേണ്ടി കൊടുക്കാതെ അത് സ്വന്തം സ്ഥാപനത്തിനുവേണ്ടി കൊടുത്താൽ അവിടെ നമ്മുടെ സ്ഥാപനവും ഒപ്പം നമ്മളും വളരുമെന്ന ഫിലോസഫി പണ്ടേ ഞാൻ സുഹൃത്തുക്കളോട് പറയാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എന്റെ ഭാവി എന്തായിരിക്കണമെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ചെറിയ പ്രായത്തിൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ പിന്നീട് പാർട്ട്ണര്ഷിപ്പിൽ എടുക്കുകയും ഇപ്പോൾ അതിന്റെ മുഴുവൻ ഓണർഷിപ്പിൽ എത്തിനിൽക്കുകയുമാണ്. നിലവിൽ ഞങ്ങൾ ചെയ്യുന്നത് വെൽത്ത് മാനേജ്മെന്റ് സർവ്വീസാണ്.
ഞാൻ ആത്മഹത്യ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു
Bu hikaye Mahilaratnam dergisinin September 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin September 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.