ഉത്തരേന്ത്യയിലെ ഹോൾസെയിൽ തുണിക്കടകളിൽ ഒറ്റയ്ക്കു ധൈര്യത്തോടെ മലയാളി കുടുംബങ്ങളുടെ ഇഷ്ടങ്ങൾ മനസ്സിലേറ്റി ചെന്നെത്തുന്ന പെൺസിംഹങ്ങളുണ്ട്.
ഇത്ര ദൂരം യാത്ര ചെയ്ത് ഏറ്റവും മികച്ച തുണിത്തരങ്ങൾ തിരഞ്ഞെടുക്കാനെത്തുന്ന അവരെ ഉത്തരേന്ത്യൻ ഭായിമാർ അൽപം ആശ്ചര്യത്തോടെ നോക്കും.
ഏറ്റവും നല്ല ഫാഷൻ കളക്ഷൻ നമ്മളിലേക്കെത്തിക്കാൻ സ്വയം വരിച്ച ദൗത്യവുമായി കൊൽക്കത്ത, സൂറത്ത്, മുംബൈ തുടങ്ങി ഇരുപതിലേറെ സ്ഥലങ്ങളിൽ ചെന്നെത്തുന്ന ഈ പെൺസാരഥികളാണു 'സ്വയംവര'യുടെ കരുത്ത്. കുടുംബത്തിന്റെ ആവശ്യങ്ങളും ഇഷ്ടങ്ങളും കണ്ടറിഞ്ഞും കേട്ടറിഞ്ഞും നിറവേറ്റാനുള്ള സ്ത്രീകളുടെ കഴിവും ശ്രദ്ധയും തന്നെയാണ് ഏറ്റവും വിലയേറിയ മൂലധനവും.
ഏതവസരത്തിലും ശ്രദ്ധേയമായ വസ്ത്രങ്ങൾ തേടി, മലയാളി കുടുംബങ്ങൾ സ്വയം വരയിലേക്കെത്തുന്നതും ഈ പ്രത്യേകതകൾ കൊണ്ടാണ്. മലയാളികളുടെ അഭിരുചികൾ വ്യക്തമായി മനസ്സിലാക്കിയ സ്ത്രീകളാണ് ഈ സ്ഥാപനത്തിന്റെ മുഖ്യധാരയിൽ പ്രവർത്തിക്കുന്നത്.
ട്രെൻഡിനും മുൻപ്
ട്രെൻഡിനൊത്തതും പരമ്പരാഗതവുമായ സ്ത്രങ്ങളുടെ വർണലോകമാണ് ഓരോ സ്വയം വര ഷോറൂമും. എല്ലാ ഷോറൂമുകളുടെയും മാനേജർമാർ സ്ത്രീകളാണ്.
സെയിൽസ് സ്റ്റാഫ് മുതൽ ഡയറക്ടർ സ്ഥാനത്തുള്ള അബിത ശങ്കരൻകുട്ടി വരെ, അരങ്ങിലും അണിയറയിലുമായി പ്രവർത്തിക്കുന്നവരിൽ തൊണ്ണൂറു ശതമാനത്തിലേറെയും സ്ത്രീകൾ. വസ്ത്രങ്ങൾ വാങ്ങാനെത്തുന്നവർ ഈ സ്ത്രീകുടുംബത്തിലെ അതിഥികളാണ്.
കുടുംബാംഗങ്ങൾക്കു വസ്ത്രങ്ങൾ വാങ്ങാൻ സ്ഥിരമായെത്തുന്നവരുമുണ്ട്. ഏറെക്കാലത്തെ പരിചയം കൊണ്ട് സ്വയംവര കുടുംബത്തിലെ അംഗങ്ങൾ തന്നെയാണവർ.
Bu hikaye Vanitha dergisinin March 02, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin March 02, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ