സോനാ കിത്നാ സോനാ ഹേ...
Vanitha|July 06, 2024
വിദേശത്തു നിന്നു നിയമപരമായി എത്ര സ്വർണം കൊണ്ടു വരാം? കൊണ്ടുവരുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
സോനാ കിത്നാ സോനാ ഹേ...

നാട്ടിലേക്ക് അവധിക്കു വരാൻ ഒരുക്കം തുടങ്ങിയപ്പോൾ തന്നെ ഫോൺ വിളികൾ പലതു വന്നു. പലർക്കും ആവശ്യം സ്വർണമാണ്. പ്രതീക്ഷിച്ചതു പോലെ അമ്മാവന്റെ ഫോണും വന്നു. "മോനേ... കല്യാണിയുടെ കല്യാണക്കാര്യമൊക്കെ അറിഞ്ഞല്ലോ... നീ ഒരു പത്തുപവന്റെ മാല കൊണ്ടുവരണം. അബുദാബി ഗോൾഡ് മാർക്കറ്റിന്നു വാങ്ങിയാൽ നല്ല ലാഭമാണെന്നാ ഇവിടെ ചിലരു പറയുന്നത്.

ഒരാഴ്ചത്തെ സന്ദർശനത്തിനു ദുബായിലേക്കു പോയാലും സ്വർണവുമായ മടങ്ങാവൂ എന്നാവശ്യപ്പെടുന്നവരുമുണ്ട്. വളരെ വിലക്കുറവിൽ വിദേശത്തു സ്വർണം കിട്ടും, ആഭരണങ്ങളായി കൊണ്ടുവന്നാൽ കസ്റ്റംസ് പിടിക്കില്ല, അണിഞ്ഞു വന്നാൽ നികുതിയില്ല തുടങ്ങി സ്വർണം കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ധാരണകളും പലത്.

വിദേശത്തു നിന്നു നിയമപരമായി എത്ര സ്വർണം കൊണ്ടുവരാം? സ്ഥിരതാമസക്കാർക്കും ടൂറിസ്റ്റുകളായി പോയി വരുന്നവർക്കും ഒരേ നിയമമാണോ? സ്വർണം വാങ്ങിയ ബിൽ കയ്യിൽ വേണോ? തുടങ്ങി സംശയങ്ങളുടെ കടൽ കടന്നു വേണം നാട്ടിലേക്കു പറക്കാൻ. അവയ്ക്കെല്ലാം വിശദവും കൃത്യവുമായ മറുപടികളാണ് ഇതോടൊപ്പം.

വിദേശത്തു നിന്നു വരുന്ന ഒരാൾക്ക് എത്ര അളവ് സ്വർണം നിയമപരമായി കൊണ്ടു വരാം?

സ്വർണം സാധാരണ രണ്ടു തരത്തിലാണു കൊണ്ടുവരുന്നത്. ഒന്നുകിൽ ബാർ, കോയിൻ, ബിസ്കറ്റ് തുടങ്ങിയ സോളിഡ് രൂപത്തിൽ അല്ലെങ്കിൽ ആഭരണമായി. സോളിഡ് രൂപത്തിലുള്ള സ്വർണം ഒരു കിലോ വരെ നികുതിയടച്ചു നാട്ടിലേക്കു കൊണ്ടു വരാം. സെൻട്രൽ ബോർഡ് ഓഫ് കസ്റ്റംസ് സ്വർണത്തിന്റെ മൂല്യം നിശ്ചയിക്കും.

കൊണ്ടുവരുന്ന സ്വർണത്തിന്റെ ഭാരത്തിന് ആനുപാതികമായാണു മൂല്യം നിശ്ചയിക്കുക. ഇതിന്റെ 16.5 ശതമാനം നികുതിയായി അടയ്ക്കണം. വിദേശത്തു പോയി കുറഞ്ഞത് ആറു മാസം താമസിച്ചശേഷം മടങ്ങി വരുന്ന ഇന്ത്യൻ വംശജർക്കും ഇന്ത്യൻ പാസ്പോർട്ടുള്ളവർക്കും ഈ നിബന്ധന ബാധകമാണ്. കുറഞ്ഞത് ഒരു വർഷത്തെ വിദേശവാസത്തിനു ശേഷം മടങ്ങുന്നവർ ആഭരണരൂപത്തിൽ സ്വർണം കൊണ്ടുവരുമ്പോൾ ചില അലവൻസുകളുണ്ട്. സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ മൂല്യത്തിൽ കവിയാത്ത സ്വർണം സൗജന്യമായി കൊണ്ടുവരാം. പുരുഷൻമാർക്ക് 50,000 രൂപ മൂല്യത്തിൽ കവിയാത്ത സ്വർണമേ കൊണ്ടു വരാൻ കഴിയൂ. ഇതിൽ കൂടുതലുണ്ടെങ്കിൽ കസ്റ്റംസ് കൗണ്ടറിൽ കൃത്യമായി നികുതി അടയ്ക്കണം. വിദേശ കറൻസിയിലാണു നികുതി അടയ്ക്കേണ്ടത്.

സ്വർണാഭരണങ്ങൾ അണിഞ്ഞു കൊണ്ടു വന്നാൽ കുഴപ്പമില്ല എന്നു കേൾക്കുന്നതു ശരിയാണോ?

Bu hikaye Vanitha dergisinin July 06, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Vanitha dergisinin July 06, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

VANITHA DERGISINDEN DAHA FAZLA HIKAYETümünü görüntüle
പാലക് ചീര പുലാവാക്കാം
Vanitha

പാലക് ചീര പുലാവാക്കാം

ലഞ്ച് ബോക്സിലേക്കു തയാറാക്കാൻ ഹെൽത്തി റെസിപി ഇതാ...

time-read
1 min  |
August 31, 2024
നൃത്തമാണ് ജീവതാളം
Vanitha

നൃത്തമാണ് ജീവതാളം

എഴുപതാം വയസ്സിലും നൃത്തം ജീവിതസപര്യയായി കരുതുന്ന മഹിളാമണി ഇന്നും കുട്ടികളെ നൃത്തമഭ്യസിപ്പിക്കുന്നു

time-read
2 dak  |
August 31, 2024
പ്രകാശം പരക്കട്ടെ
Vanitha

പ്രകാശം പരക്കട്ടെ

പ്രകാശം അനുഭവിക്കാൻ കഴിയുന്നതാകണം എന്നതാണ് ലൈറ്റിങ്ങിനെക്കുറിച്ചുള്ള പുതിയ ചിന്ത

time-read
3 dak  |
August 31, 2024
കലയ്ക്ക് സുല്ലില്ല
Vanitha

കലയ്ക്ക് സുല്ലില്ല

സിനിമയുടെ വെള്ളിവെളിച്ചം കാത്തു നിൽക്കുമ്പോഴും നയത്തെ സ്വാധിക്കുന്ന അമ്മയും മകളും മകളുടെ മകളും

time-read
3 dak  |
August 31, 2024
അൻപേ ശിവം
Vanitha

അൻപേ ശിവം

ചെന്നൈ മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്രത്തിലേക്ക്, കഥകൾ പിലിവിരിച്ചാടുന്ന മണ്ണിലേക്ക്

time-read
4 dak  |
August 31, 2024
സാരമില്ലെന്ന് പറയല്ലേ
Vanitha

സാരമില്ലെന്ന് പറയല്ലേ

കുഞ്ഞുങ്ങളുടെ കഫക്കെട്ട് കൃത്യസമയത്തു ശ്രദ്ധയോടെ ചികിത്സിച്ചാൽ പൂർണമായി മാറ്റാൻ കഴിയും

time-read
2 dak  |
August 31, 2024
ഓസ്ട്രേലിയയിൽ നഴ്സ് ആകാം
Vanitha

ഓസ്ട്രേലിയയിൽ നഴ്സ് ആകാം

ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു

time-read
1 min  |
August 31, 2024
സിനിമയെല്ലാം റിയൽ
Vanitha

സിനിമയെല്ലാം റിയൽ

ബിസിനസ് കുടുംബത്തിൽ ജനിച്ച് സിനിമയിലേക്കിറങ്ങിയ മിറിയം ചാണ്ടി ഇന്നു ലോകമറിയുന്ന ഡോക്യുമെന്ററി സംവിധായികയാണ്

time-read
3 dak  |
August 31, 2024
കഥാമുഖം
Vanitha

കഥാമുഖം

അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന ചോദ്യത്തിന് ഉത്തരം പറയുന്നു. മലയാളത്തിന്റെ പ്രിയസംവിധായകർ

time-read
1 min  |
August 31, 2024
ദൈവത്തിന്റെ സമ്മാനം
Vanitha

ദൈവത്തിന്റെ സമ്മാനം

ബെംഗളൂരുവിലെ വീട്ടിൽ പ്രണയത്തിന്റെ രണ്ടാം ഭാവം ആഘോഷിക്കുകയാണു ലെനയും പ്രശാന്തും

time-read
5 dak  |
August 31, 2024