മാട്ടീർ ഗൊഡോ മാഖാ മാനുഷ് മണ്ണിന്റെ മണമുള്ള ജനങ്ങൾ
Santham Masika|February 2024
ബംഗാളിന്റെ ചരിത്ര നിമിഷങ്ങളിലൂടെ ഒരു യാത്ര
മാട്ടീർ ഗൊഡോ മാഖാ മാനുഷ് മണ്ണിന്റെ മണമുള്ള ജനങ്ങൾ

"മണ്ണാണ് നമ്മുടെ ജീവൻ. മറ്റെന്ത് നഷ്ടമാ യാലും പോട്ടെ, നഷ്ടമാകുന്നത് മണ്ണാണങ്കിൽ ഉണർന്നെണീറ്റോളണം. സാരോപദേശത്തിലവസാനിക്കുന്ന ഇങ്ങനെ ഒരു നാടോടിക്കഥയുണ്ട് ബംഗാളിയിൽ.

എങ്ങനെയാവും ഇത്തരമൊരു ആഹ്വാനത്തിലേക്ക് ആ പഴയ ജനഭാവന എത്തിയത്? പല സാധ്യതകളുണ്ട്. അതിലൊന്ന് കൊടിയ ദുരന്തങ്ങൾ സഹിച്ചതുകൊണ്ട് അതിനെ പ്രതിരോധിക്കാനായി ഉണ്ടായതാവാം. മറ്റൊന്ന് സ്വന്തം മണ്ണ് നഷ്ടപ്പെടുന്നത് അവർ കൺമുന്നിൽ കണ്ട് സൃഷ്ടിച്ചതാവാം. പിന്നെ കാർഷികതയാണ് സംസ്കാരത്തിന്റെ അടിസ്ഥാനമെന്ന് കൃത്യമായ ധാരണയും ആവാം.

ഏതായാലും, ആ സാരോപദേശം വംഗ നാട്ടിലെ ഓരോ കർഷകന്റേയും ഉള്ളിലുണ്ട്. അതൊരു നാടോടിക്കഥയല്ല അവർക്ക്. ഭൂമി പടുത്തവൻ, ബംഗാളിലെ മണ്ണിനുള്ളിൽ കർഷകന്റെ പൊന്നു നൽകിയാണ് സൃഷ്ടിച്ച ത്. സമതലങ്ങളും മലനിരകളും ഫലഭൂയിഷ്ഠഭൂമിയും തുരുത്തുപോലെ പീഠഭൂമിയും ഇടയിലൂടെ മഹാനദികളും നിറഞ്ഞ മണ്ണ്. അതെപ്പോഴും യുവതയിലായിരുന്നു. മണ്ണിനുമുണ്ട് ജീവിതങ്ങൾ. അത് ധാന്യങ്ങൾ വിളയിക്കാൻ കാത്തു കാത്തിരിക്കുന്നു.

هذه القصة مأخوذة من طبعة February 2024 من Santham Masika.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة February 2024 من Santham Masika.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من SANTHAM MASIKA مشاهدة الكل
മാട്ടീർ ഗൊഡോ മാഖാ മാനുഷ് മണ്ണിന്റെ മണമുള്ള ജനങ്ങൾ
Santham Masika

മാട്ടീർ ഗൊഡോ മാഖാ മാനുഷ് മണ്ണിന്റെ മണമുള്ള ജനങ്ങൾ

ബംഗാളിന്റെ ചരിത്ര നിമിഷങ്ങളിലൂടെ ഒരു യാത്ര

time-read
4 mins  |
February 2024
കലയുടെ ലാവണ്യ വിചാരങ്ങൾ
Santham Masika

കലയുടെ ലാവണ്യ വിചാരങ്ങൾ

മനുഷ്യനും കലയും തമ്മിലുള്ള ബന്ധമെന്ത്? മനുഷ്യന്റെ ചരിത്രത്തിൽ നിന്ന് വിമുക്തി നേടിക്കൊണ്ട് കലയ്ക്ക് അസ്തിത്വം സാധ്യമാണോ? മുതലാളിത്തം കലയിൽ പ്രവർത്തിക്കുന്നത് എങ്ങനെ? ശിൽപിയും ചിത്രകാരനും കലാനിരൂപകനുമായ ഗായത്രിയുടെ ലേഖനം.

time-read
4 mins  |
February 2024
ഉത്തരാധുനിക മനുഷ്യർക്ക് ചിരിക്കണമെന്നേയുള്ളൂ ചൂണ്ടിക്കാട്ടണമെന്നില്ല കാർട്ടൂണിസ്റ്റ് വേണു
Santham Masika

ഉത്തരാധുനിക മനുഷ്യർക്ക് ചിരിക്കണമെന്നേയുള്ളൂ ചൂണ്ടിക്കാട്ടണമെന്നില്ല കാർട്ടൂണിസ്റ്റ് വേണു

കാർട്ടൂണിന് പത്രങ്ങൾ വേണ്ട പ്രാധാന്യം നൽകുന്നില്ല. എഡിറ്റർമാർ രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം പുലർത്താൻ തുടങ്ങി യതോടെ രാഷ്ട്രീയ വിമർശനം പത്രത്തിൽ പ്രസിദ്ധീകരിക്കാൻ പറ്റാതായി. ആർ.കെ ലക്ഷ്മണിന്റെ കാർട്ടൂണുകൾക്ക് എഡിറ്റോറിയലിനും മീതെയായിരുന്നു സ്ഥാനം. ലക്ഷ്മൺ, അബു എബ്രഹാം, ഒ.വി.വിജയൻ എന്നിവരോട് വലിയ ആരാധന. എന്റെ കാർട്ടൂണുകൾ സമ്പൂർണമായി സമാഹരിക്കാൻ സാധ്യതയില്ലാത്ത കാലം. - ഞാൻ ഒരു സായിഭക്തൻ.

time-read
4 mins  |
December 2023
ദാമ്പത്യവും മനസ്സും ജോർജിന്റെ തിരഭാഷ്യങ്ങൾ
Santham Masika

ദാമ്പത്യവും മനസ്സും ജോർജിന്റെ തിരഭാഷ്യങ്ങൾ

രണ്ടുകാലത്തിൽ, രണ്ടുസാഹചര്യങ്ങളിൽ, അവതരിപ്പിക്കപ്പെട്ട കഥാപാത്രങ്ങളുടെ, ഗോപിയുടെയും വാസന്തിയുടെയും മനക്കലക്കങ്ങൾക്ക് കാരണമായ ജീവിതപശ്ചാത്തലങ്ങൾ താരതമ്യാത്മകമായി പരിശോധിക്കുന്ന ലേഖനം

time-read
3 mins  |
November 2023
ചായക്കടയുടെ സാമൂഹിക ശാസ്ത്രം
Santham Masika

ചായക്കടയുടെ സാമൂഹിക ശാസ്ത്രം

ലേഖനം

time-read
3 mins  |
July 2023