ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിൽ പഠിക്കുന്ന കാലത്ത് എന്നെ കോളജ് ഡേയ്ക്ക് ബലമായി നാടകത്തിൽ അഭിനയിപ്പിച്ചത് ശ്രീവരാഹം ബാലകൃഷ്ണൻ സാറാണ്. എൻ.പി.ചെല്ലപ്പൻ നായരുടെ ഇബിലീസുകളുടെ നാട്ടിൽ എന്ന നാടകം.
ബാലകൃഷ്ണൻ സാർ അടൂർ ഗോപാല കൃഷ്ണന് എന്നെ പരിചയപ്പെടുത്തി. അന്ന് അടൂർ പ്രതിസന്ധി എന്ന പേരിൽ കുടുംബാസൂത്രണത്തെക്കുറിച്ച് ഒരു സിനിമ ചെയ്യുകയായിരുന്നു. അതിൽ എനിക്കും ഒരു ചെറിയ വേഷം തന്നു. ആദ്യമായി എന്റെ മുഖം ക്യാമറയിൽ പതിഞ്ഞത് പ്രതിസന്ധിയിലൂടെയാണ്. മങ്കടയായിരുന്നു ക്യാമറ. എന്റെ ശബ്ദം ആദ്യമായി റിക്കോർഡ് ചെയ്തത് ദേവദാസും.
هذه القصة مأخوذة من طبعة July 02, 2022 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 02, 2022 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കൊതിയൂറും വിഭവങ്ങൾ
എരിവുള്ള ആന്ധ്ര ചിക്കൻ
നായകളുടെ മദിലക്ഷണം
പെറ്റ്സ് കോർണർ
കൃഷിയും കറിയും
തക്കാളി
മാത്യു ശേഷിപ്പിച്ചത്
കഥക്കൂട്ട്
അച്ഛനും അമ്മയും ആ കാലവും
വഴിവിളക്കുകൾ
നായികയായി ആതിര
സിനിമാവിശേഷങ്ങളുമായി ആതിര.
കൊതിയൂറും വിഭവങ്ങൾ
ഈന്തപ്പഴ പ്രഥമൻ
നായയെ പരിശീലിപ്പിക്കണം നല്ലശീലങ്ങൾ
പെറ്റ്സ് കോർണർ
ചെമ്പൻകോട്ടെ ശ്രീദേവി വീണ്ടും!
'മണിച്ചിത്രത്താഴ്' എന്ന സിനിമ ഇറങ്ങിയതിനുശേഷമാണ് ഞാൻ മലയാളം പഠിച്ചു തുടങ്ങിയത്. 30 ദിവസത്തിൽ ഇംഗ്ലിഷിന്റെ സഹായത്തോടെ മലയാളം പഠിക്കാനുള്ള ഒരു പുസ്തകം വാങ്ങിച്ചു. പിന്നെ നെടുമുടി സാർ, തിലകൻ സാർ അങ്ങനെ ഓരോരുത്തരും സഹായിച്ചു. ഭാഷ പഠിച്ചതിനുശേഷം ഓരോ തവണയും വരുവാനില്ലാരുമീ എന്ന പാട്ട് കേൾക്കുമ്പോൾ പുതിയ പുതിയ അർഥങ്ങളാണ് കിട്ടുന്നത്.
എടത്വ വർക്കി
കഥക്കൂട്ട്