പുത്തൻ പ്രതീക്ഷകളുടെ അമ്പിളി വെട്ടവുമായി നവവത്സരം പിറക്കുകയായി. ലോകജനത ഏറെ പ്രതീക്ഷകളോടെ പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കൊഴിഞ്ഞുവീണ വർഷത്തേക്കാൾ സന്തോഷവും നന്മയും നിറഞ്ഞതാകട്ടെ പുതുവർഷമെന്ന് ഓരോ ഹൃദയ ങ്ങളിൽ നിന്നും ഉയരുന്ന പ്രാർത്ഥനയോടൊപ്പം “മഹിളാരത്നവും പങ്കുചേരുകയാണ്.
മനോഹരമായ നിമിഷങ്ങളും അമൂല്യമായ ഓർമ്മകളും വരുംവർഷങ്ങളിലും ഓരോ ഹൃദയങ്ങളിലും നിറഞ്ഞുകവിയാനുള്ള ഭാഗ്യമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം തന്നെ വായന ക്കാർക്കായി ഒരുക്കിയ പുതുവത്സര ഫോട്ടോഷൂട്ടിൽ പങ്കെടുക്കാനെത്തിയവരെ പരിചയപെടാം
വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ അവതാരകയും തമിഴ്, മലയാളം അഭിനേ തിയും, മോഡലും ഡാൻസറുമായ ഡയാന ഹമീദും കുടുംബവിളക്ക് എന്ന ജനപ്രിയ പരമ്പരയിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ചലച്ചിത്രതാരവും മോഡലും അവതാരകയുമായ ആതിര മാധവുമാണ് കോവളം സമുദ്ര ബീച്ചിനടുത്തുള്ള മോളീസിൽ എത്തിയത്. തിരുവനന്തപുരത്തെ പ്രശസ്ത ഫാഷൻ ഡിസൈനർ സാൻഡി പിള്ള ഒരുക്കിയ മനോഹര വസ്ത്രങ്ങൾ അണിഞ്ഞ് ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ അവർ കൂടുതൽ സുന്ദരികളായി മാറി.
സ്നേഹച്ചിറകിലേറി
കളിയും ചിരിയും കുസൃതി നിറഞ്ഞ തമാശകളുമായി ഡയാനയും ആതിരയും സൗഹൃദത്തിന്റെ സ്നേഹച്ചിറകുകൾ വിടർത്തി കുഞ്ഞുപൂമ്പാറ്റകളായി മാറി. അതേ, ഞങ്ങൾ ചങ്കുകളാണ്. പരസ്പരം കെട്ടിപ്പുണർന്ന് അവർ ഒരേ സ്വരത്തിൽപറഞ്ഞു. ഡയാന എന്റെ സീനിയറാണ്. ഒരേ സ്ക്കൂളിലാണ് പഠിച്ചത്. പഠനത്തിനു ശേഷമാണ് രണ്ട് ശരീരമാണെങ്കിലും ഒരേ മനസ്സായാണ് യാത്ര തുടങ്ങിയത്. ആ യാത്രയ്ക്ക് ഇപ്പോൾ ഏഴ് വയസ്സ് കഴിഞ്ഞു. ചിരിച്ചുകൊണ്ട് ആതിര പറഞ്ഞു. മുഷ്ടി ചുരുട്ടി ഡയാന ആതിരയുടെ വയറ് ലക്ഷ്യമാക്കി, കണ്ടില്ലേ...
هذه القصة مأخوذة من طبعة January 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരം നടന്നു വന്നിടാം കരൾ പകുത്ത് തന്നിടാം...
ഇന്ന് ഏറെ വൈറലായ വയനാ ടിനെക്കുറിച്ച് എഴുതിയ ഈ ഗാന ത്തിന്റെ രചയിതാവും പ്രമുഖ മാധ്യമ പ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്നി നേയും കുടുംബത്തേയുമാണ് “മഹിളാരത്നം' വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.
ഇല്ലത്തെ ഓണവും വിശ്വേട്ടന്റെ ഓർമ്മകളും
കാസർഗോട്ടെ പത്ത് ഇല്ലക്കാർക്കും കർണ്ണാടകയിലുള്ളവർക്കുമാണ് ക്ഷേത്രത്തിൽ പൂജ ചെയ്യാനുള്ള അവകാശം.
ബംഗാളിൽ നിന്നൊരു മലയാളി സംരംഭക
ബംഗാളിൽ പഠനം. തുടർന്ന് ബിസിനസ്.. ആര്യശ്രീ കെ.എസ് പറയുന്നു
സ്വയം പരിശോധന എപ്പോൾ
ഇന്ത്യ പോലുളള വികസ്വര രാജ്യങ്ങളിൽ സ്തനാർബുദം മൂലമുളള മരണം 13% വരെയാണ്. 20 വയസ്സിന് താഴെ വളരെ അപൂർവമായി മാത്രമേ കാണുന്നുളളൂ. 0.5% പുരുഷന്മാരിലും സ്തനാർബുദം കാണപ്പെടുന്നു. ആകെയുള്ള ബെസ്റ്റ് കാൻസറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാൽ പാരമ്പര്യമായി സംഭവിക്കുന്നു.
ഓണം; അതൊരു നൊസ്റ്റാൾജിയയാണ് ബി. സന്ധ്വ(റിട്ട. ഡി.ജി.പി)
ഇപ്പോഴും അത്തപ്പൂവിടും ഊഞ്ഞാലുകെട്ടും.. എല്ലാം പഴയതുപോലെ തന്നെ ചെയ്യും.. അച്ഛനും അമ്മയും കൂടെയുള്ളതിനാൽ ചില കാര്യങ്ങളിലെങ്കിലും ആ പഴമ നിലനിർത്താൻ കഴിയുന്നുണ്ട്. അതൊക്കെ വലിയ നൊസ്റ്റാൾജിയയാണ്.
സ്ക്കൂൾ പൊന്നോണം
പഴയ ഓണക്കാലത്തിന്റെ സൗന്ദര്യവും കൗതുകവുമൊന്നും ഇപ്പോഴത്തെ ഓണങ്ങൾക്ക് ഇല്ലെന്ന് തോന്നിയിട്ടുണ്ട്
അതിഥി ദേവോ ഭവഃ
മധുരമുള്ള ഇറച്ചി വിൽക്കുന്ന തെരുവിനെ സ്വീറ്റ് മീറ്റ് തെരുവാക്കി മാറ്റി
ഓണം കുടുംബമാണ് അതൊരു വൈബാണ്
ഓണം ഓർമ്മയിൽ അനഘ അശോക്
ആമോദത്തിൻ ദിനങ്ങൾ നീനു & സജിത
പണ്ട് മാവേലി നാടുഭരിക്കുന്ന കാലം ഒന്ന് തിരിച്ചുവന്നിരുന്നെങ്കിൽ.. എന്നു ഞങ്ങൾ ആഗ്ര ഹിച്ചുപോകുകയാണ്. അന്ന് എള്ളിന്റെ വലിപ്പ ത്തിൽ പോലും പൊളിവചനങ്ങളില്ലായിരുന്നു.
ഓണത്തുമ്പപ്പൂക്കൾ പുലർകാലം
കോട്ടയത്ത് പുതുപ്പള്ളിയിൽ എത്തുകാലായിലെ ഇരട്ടക്കുട്ടികളാണ് സാന്ദ്രയും സോനയും