നിങ്ങളുടെ ലവ് മാര്യേജ് ആണോ?
അതെ. ഒരു ചെറിയ ലവ് സ്റ്റോറിയുണ്ട്. കൊറോണ സമയത്താണ് ഞങ്ങൾ പ്രേമിക്കാൻ തുടങ്ങിയത്. ലോക്ഡൗൺ കഴിഞ്ഞതും ഞാൻ സിനിമയുടെ പണികളിലേക്ക് തിരിഞ്ഞു. അതു കൊണ്ടുതന്നെ പ്രേമിക്കാൻ വളരെ കുറച്ച് സമയമേ കിട്ടിയുള്ളൂ.
ലവ് സ്റ്റോറി...?
ഞങ്ങൾ രണ്ടുപേരും കാഞ്ഞിരപ്പള്ളിക്കാരാണ്. ഞങ്ങൾക്ക് ഞങ്ങളുടെ പാരന്റ് സിനെ അറിയാമായിരുന്നു. പക്ഷേ ഞങ്ങൾ തമ്മിൽ പരിചയമുണ്ടായിരുന്നില്ല. നഹാസും എറണാകുളത്ത് ആയിരുന്നുവല്ലോ. ഞാൻ ലോക്ക്ഡൗൺ സമയത്ത് ചെയ്ത 14 ഡെയ്സ് ഓഫ് ലവ് എന്ന ഷോർട്ട് ഫിലും കണ്ടിട്ടാണ് ഇവൾ എനിക്ക് മെസ്സേജ് അയയ്ക്കന്നത്. മെസ്സേജ് ചെയ്തുകഴിഞ്ഞപ്പോഴാണ് പരസ്പരം കൂടുതൽ അറിയാൻ കഴിയുന്നത്. ഇവളുടെ സഹോദരനെ എനിക്ക് മുൻപേ തന്നെ അറിയാമായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് എനിക്കുണ്ടാകുന്ന ഐഡിയകൾ ഒക്കെ ഞാൻ ഇവളുമായി ഷെയർ ചെയ്ത് തുടങ്ങി. ഇവൾ എനിക്കതിന് കൃത്യമായ മറുപടികൾ തന്നു. കാഞ്ഞിരപ്പള്ളിയിൽ പൊതുവേ സിനിമയെ പറ്റി സംസാരിക്കാൻ എനിക്ക് അത്ര സുഹൃത്തുക്കളില്ല. പക്ഷേ ഇവൾ എന്നെ കേട്ടു. സിനിമയെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും, ടെക്നിക്കൽ കാര്യങ്ങളുൾപ്പെടെ ഇവൾ എന്നോട് ചോദിച്ചറിയുമായിരുന്നു. കളർപ്പടം' എന്ന ഷോർട്ട് ഫിലിമിന്റെ കഥയൊക്കെ ഞാൻ ഇവളോടാണ് ആദ്യം പറയുന്നത്. അതിന്റെ ഷൂട്ട് നടക്കുന്ന സമയത്താണ് ഞങ്ങൾക്ക് പരസ്പരം മിസ്സ് ചെയ്യുന്നത്. സിനിമയുടെ കാര്യത്തിൽ ഞങ്ങൾക്ക് ഒരേ മൈൻഡാണ്. എന്നെപ്പോലെ തന്നെ സിനിമ അവൾക്കും ഇഷ്ടമുള്ള വിഷയമായിരുന്നു. എന്നെ സംബന്ധിച്ച് ഇവൾ എനിക്ക് നല്ലൊരു പാർട്ണർ ആണ്
നഹാസിനെ എന്താണ് ഷഫ്ന വിളിക്കുക?
നഹാസ്, അങ്ങനെ പ്രത്യേകിച്ച് ഒന്നും വിളിക്കാറില്ല. ഇക്ക എന്നൊന്നും വിളിക്കില്ല. ചില സമയത്ത് എടാ, പോടാ എന്നൊക്കെ വിളിക്കും.
എങ്ങനെയാണ് പ്രണയം വീട്ടിൽ അവതരിപ്പിക്കുന്നത്?
هذه القصة مأخوذة من طبعة June 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.