കബീർ വില്ലാസ്
Kudumbam|January 2024
നിഴൽപോലെ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗവും സൗഹൃദക്കൂട്ടായ്മക്കകത്ത് അതുണ്ടാക്കിയ വിടവും ഓർക്കുകയാണ് ലേഖകൻ...
കബീർ വില്ലാസ്

ചിലർ അങ്ങനെയാണ്. ഒരു നിമിഷത്തിന്റെ മറവിലങ്ങോട്ടിറങ്ങി നടക്കും. ചുമലിൽ കൈ വെച്ച് നടന്ന സൗഹൃദങ്ങളിൽനിന്ന്, ബന്ധങ്ങളും ങ്ങുന്ന വീടുകളിൽനിന്ന് ചിലപ്പോൾ ഏറെ സ്നേഹിച്ചിരുന്ന സ്വന്തം ജീവിതത്തിൽ നിന്നു പോലും... ഒന്നും പറയാതെ, തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ ഇറങ്ങിപ്പോയവൻ... ആ ശൂന്യതയിലേക്ക് നോക്കി ആളുകൾ അടക്കം പറയുന്നത് കേട്ടു.

 'എന്നാലും എന്താണ് അവ നു പറ്റിയത്...

ഘടികാരമുറങ്ങിപ്പോയ ഒരു നിമിഷത്തിന്റെ നിശ്ചലതയി ലൂടെ അവനും ഇറങ്ങി നടന്നു. മരിച്ചു എന്ന് പറയുന്നുണ്ടങ്കിലും വിശ്വസിക്കാൻ കഴിയുന്നില്ല. ഉൾവലിയലിന്റെ നേർത്ത മാറ്റത്തെ മരണം എന്നുപറഞ്ഞ് മനസ്സിനെ കുരുക്കിട്ട് മൗനത്തിലങ്ങോട്ട് എടുത്തുചാടി.

രാത്രി ഭക്ഷണം കഴിഞ്ഞ് കേച്ചേരിയിലെ ഭാര്യവീട്ടിൽനിന്ന് സ്വന്തം വീടായ കിഴുപ്പിള്ളിക്കരയിലെ 'കബീർ വില്ലയിൽ തനിച്ച് എത്തിയതാണ്. ഭാര്യാ സഹോദരിയുടെ പുതിയ വീടിന്റെ കുടിയിരിക്കലിനോട് അനുബന്ധിച്ച് പാരിതോഷികം കൊടുക്കാനുള്ള ഇലക്ട്രിക് ഗൃഹോപകരണങ്ങളും മറ്റും വാങ്ങാനും ബാക്കിവെച്ച പണി തീർക്കലുമായിരുന്നു ലക്ഷ്യം. നാളെ ഉച്ചയോടുകൂടി തിരിച്ചെത്താം എന്നു പറഞ്ഞാണ് പോന്നത്. ഒരുപാട് തവണ വിളിച്ചപ്പോഴെല്ലാം പരിധിക്കു പുറത്താണെന്ന സന്ദേശമാണ് കി ട്ടിയത്. പണിത്തിരക്കിലാകും എന്നവൾ ആശ്വസിച്ചു. പിന്നീട് സുഹൃത്ത് അസീ സിനെ വിളിച്ച് കൂടെയുണ്ടോ എന്ന് അന്വേഷിക്കുമ്പോൾ സമയം രാത്രി ഏഴുമണി കഴിഞ്ഞിരുന്നു. ഉടൻ എന്നെ വിളി ച്ച് കബീറിനെ ഫോണിൽ കിട്ടുന്നില്ല, കേച്ചേരിയിൽ തിരിച്ച് എത്തിയിട്ടുമില്ല, എന്തോ...!

ഉടൻ ഞാനുമെത്തി. വീടിന്റെ പരിസരത്ത് അയൽവാസികൾ കൂട്ടംകൂടിയിരുന്നു. ബൈജുവും അസീസും ചേർന്ന് വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ... ഒരിക്കലും കേൾ ക്കാനും കാണാനും ആരും പൊരുത്തപ്പെടാനാവാത്തതുമായ വാർത്ത നാട്ടിൽ പരന്നു. വീടിനു ചുറ്റും ജനം നിറഞ്ഞു.

ഇന്നലെ രാത്രിയിൽ കേച്ചേരിയിൽനിന്നു പുറപ്പെട്ട സമയത്ത് വിളിച്ചപ്പോൾ ഞങ്ങൾ കാത്തുനിന്ന് വിശേഷങ്ങൾ പങ്കു വെച്ച് പത്തു മണിക്കുശേഷമാണ് പിരിഞ്ഞത്. പുതുതായി തുടങ്ങാൻ ഉദ്ദേശിച്ച കച്ചവടത്തെക്കുറിച്ചും നിലവിലെ ജീവിത സാഹചര്യവും മക്കളുടെ പഠനത്തെക്കുറിച്ചും അങ്ങനെ നീളുന്നു...

Diese Geschichte stammt aus der January 2024-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der January 2024-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KUDUMBAMAlle anzeigen
ജാലകത്തിനപ്പുറത്തെ
Kudumbam

ജാലകത്തിനപ്പുറത്തെ

തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ

time-read
1 min  |
October-2024
ഉലകം ചുറ്റിയ ഫാമിലി
Kudumbam

ഉലകം ചുറ്റിയ ഫാമിലി

മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...

time-read
3 Minuten  |
SEPTEMBER 2024
പോരാട്ടം മണ്ണിനോടും അനീതിയോടും
Kudumbam

പോരാട്ടം മണ്ണിനോടും അനീതിയോടും

പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്

time-read
1 min  |
SEPTEMBER 2024
എ.ഐ കാലത്തെ അധ്യാപകർ
Kudumbam

എ.ഐ കാലത്തെ അധ്യാപകർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...

time-read
3 Minuten  |
SEPTEMBER 2024
അറബിയുടെ പൊന്നാണി ചങ്ങാതി
Kudumbam

അറബിയുടെ പൊന്നാണി ചങ്ങാതി

പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...

time-read
1 min  |
SEPTEMBER 2024
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
Kudumbam

ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്

ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്

time-read
2 Minuten  |
SEPTEMBER 2024
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
Kudumbam

കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം

വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...

time-read
4 Minuten  |
SEPTEMBER 2024
വലിച്ചുകേറി വാ..
Kudumbam

വലിച്ചുകേറി വാ..

കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...

time-read
2 Minuten  |
SEPTEMBER 2024
ഉണ്ണാതെ പോയ ഓണം
Kudumbam

ഉണ്ണാതെ പോയ ഓണം

പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...

time-read
3 Minuten  |
SEPTEMBER 2024
കൂത്താമ്പുള്ളിയിലെ ഓണക്കോടി
Kudumbam

കൂത്താമ്പുള്ളിയിലെ ഓണക്കോടി

പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...

time-read
2 Minuten  |
SEPTEMBER 2024