![ശിവരാത്രി വ്രതനിഷ്ഠകൾ](https://cdn.magzter.com/1346914355/1709097268/articles/248aofkMC1710070173574/1710070353453.jpg)
പാലാഴിമഥനത്തിലുണ്ടായ ഹലാഹല വിഷം ലോകരക്ഷയ്ക്കായി ശ്രീ പരമേശ്വരൻ പാനം ചെയ്ത രാത്രിയാണ് ശിവരാത്രി. രജോഗുണത്തേയും തമോഗുണത്തേയും നിയന്ത്രിച്ച് ഭക്തരുടെ ഉള്ളിൽ സാത്വികഭാവം വളർത്തുന്നു എന്നതാണ് ഈ വ്രതത്തിന്റെ മഹത്വം.
വ്രതമെടുക്കുന്നതുകൊണ്ട് ഫലമുണ്ടാകണമെങ്കിൽ വ്രതനിഷ്ഠകൾ കൃത്യമായും പാലിച്ചിരിക്കണം. അങ്ങനെ കഠിനമായ വ്രതാനുഷ്ഠാനങ്ങളിലൂടെ എല്ലാ പാപങ്ങളും അകന്ന് ആ പരബ്രഹ്മ സ്വരൂപത്തിൽ എത്തിക്കുന്നതാണ് ശിവരാത്രി ശിവരാത്രി നാളിൽ വ്രതമനുഷ്ഠിക്കുന്നവർ ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് സ്നാനാദി കർമ്മങ്ങൾക്കുശേഷം ഭസ്മം, രുദ്രാക്ഷം എന്നിവ ധരിക്കുക. ഗൃഹത്തിൽ നിലവിളക്ക് കത്തിച്ച് ശ്രീ പരമേശ്വരനെ ധ്യാനിക്കണം. ഓം നമഃ ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം 108 പ്രാവശ്യം ജപിക്കുക.
Esta historia es de la edición March 1-15, 2024 de Jyothisharatnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 1-15, 2024 de Jyothisharatnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
![പ്രപഞ്ച ചൈതന്യം](https://reseuro.magzter.com/100x125/articles/1348/1716376/Fc-Ep5d_D1718817822912/1718818040375.jpg)
പ്രപഞ്ച ചൈതന്യം
മലയാലപ്പുഴ ക്ഷേത്രം, ചെട്ടി ക്കുളങ്ങര ക്ഷേത്രം എന്നീ ക്ഷേത്ര ങ്ങളോട് ഏറെ സാമ്യമുള്ള ശ്രീലകമാണ് കടയ്ക്കാട് ശ്രീലകവും. ചെട്ടിക്കുളങ്ങര, മലയാലപ്പുഴ ക്ഷേത്രങ്ങൾക്ക് ഏകദേശം മദ്ധ്യത്തിലായിട്ടാണ് കടയ്ക്കാട് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും.
![തിന്മ വിതച്ച് തിന്മ കൊയ്തെടുക്കുന്നവർ](https://reseuro.magzter.com/100x125/articles/1348/1716376/Q9RK6MZS51718817569830/1718817763990.jpg)
തിന്മ വിതച്ച് തിന്മ കൊയ്തെടുക്കുന്നവർ
നന്മകൾ വിതച്ചാൽ മാത്രമേ നമുക്ക് നന്മകൾ കൊയ്യാൻ കഴിയുകയുള്ളു.
![നമസ്തേ എന്നാൽ എന്ത്?](https://reseuro.magzter.com/100x125/articles/1348/1716376/tNgWqrRws1718817435857/1718817563854.jpg)
നമസ്തേ എന്നാൽ എന്ത്?
' നമസ്തേ' എന്നാൽ 'എന്റേതല്ല, സർവ്വതും ഈശ്വരസമമായ അങ്ങയുടേത്' എന്നാണ്
![ഇത് ദക്ഷിണകാശിയാണ്....](https://reseuro.magzter.com/100x125/articles/1348/1698939/FlCG3LiXS1716283311560/1716283577630.jpg)
ഇത് ദക്ഷിണകാശിയാണ്....
പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനാണ് വിശ്വാസികൾ ബലിയിടൽ നടത്തുന്നത്
![ഏഴരശ്ശനിയെ പേടിക്കണോ?](https://reseuro.magzter.com/100x125/articles/1348/1698939/AVbZINmIV1716283069967/1716283261384.jpg)
ഏഴരശ്ശനിയെ പേടിക്കണോ?
ഒരാളുടെ ജന്മരാശിക്ക് ആകെ ഏഴരവർഷം ശനി പിടിക്കുന്നതി നെയാണ് ഏഴരശ്ശനി എന്ന് പറയുന്നത്
![തിരുക്കോഷ്ഠിയൂർ](https://reseuro.magzter.com/100x125/articles/1348/1698939/SN0QkpGfK1716277886119/1716283008322.jpg)
തിരുക്കോഷ്ഠിയൂർ
ശ്രീരംഗം കഴിഞ്ഞാൽ തമിഴ്നാട്ടിലെ വൈഷ്ണവ ക്ഷേത്രങ്ങളിൽ മുന്തിയ സ്ഥാനമാണ് തിരുക്കോഷ്ഠിയൂരിനുളളത്.
![ഔഷധം ദാനം ഹോമം അർച്ചന](https://reseuro.magzter.com/100x125/articles/1348/1698939/aZ-ORFopr1716277510191/1716277880814.jpg)
ഔഷധം ദാനം ഹോമം അർച്ചന
എല്ലാവർക്കും ആരോഗ്യമുള്ള ഒരു ശരീരവും മനസ്സും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ..
![നിലവിളക്കും നിറപറയും](https://reseuro.magzter.com/100x125/articles/1348/1698939/Mu6BJ9rEP1716277177887/1716277490931.jpg)
നിലവിളക്കും നിറപറയും
ഒരു ക്ഷേത്രം നിർമ്മിക്കുകയോ, വീട് പണിയുകയോ ചെയ്യുമ്പോൾ ആദ്യചടങ്ങായ തറക്കല്ലിടുന്നതിനും പിന്നീട് കട്ടിള വയ്പ്പിനും ഗൃഹപ്രവേശനത്തിനും നിലവിളക്ക് കൊളുത്തിയാണ് ചടങ്ങുകൾക്ക് ആരംഭം കുറിക്കുന്നത്. അഷ്ടമംഗല്യ പ്രശ്നത്തിൽ ദീപലക്ഷണം ഒരു പ്രധാന വിഷയമാണ്
![ത്രിമൂർത്തി സംഗമം](https://reseuro.magzter.com/100x125/articles/1348/1698939/31PY7nvuE1716276028527/1716277125746.jpg)
ത്രിമൂർത്തി സംഗമം
കേരളത്തിലെ ഭക്തിചരിത്രത്തിൽ അപൂർവ്വ സ്ഥാനം വഹിക്കുന്ന ക്ഷേത്രമാണ് തിരുവേഗപ്പു റ മഹാക്ഷേത്രം. ക്ഷേത്രഘടനയിലും ഐതിഹ്യമഹത്വത്തിലും വേറിട്ടുനിൽക്കുന്നതാണ് ഈ മതിൽക്കകം. മൂന്ന് മഹാക്ഷേത്രങ്ങൾ, മൂന്ന് കൊടിമരങ്ങൾ ഈ മതിൽക്കകത്ത് കാണാം. പട്ടാ പി വളാഞ്ചേരി പാതയിൽ കുന്തിപ്പുഴയുടെ കരയിലായിട്ടാണ് തിരുവേഗപ്പുറ ക്ഷേത്രം നില കൊള്ളുന്നത്. ഐതിഹ്യകഥകൾ പിന്നിക്കെട്ടിച്ചേർത്ത ഭക്തഹാരമാണ് ഈ ക്ഷേത്രചരിത്രം.
![സൂക്ഷ്മസ്ഥലതലങ്ങളിലെ പൂർണ്ണാർത്ഥം](https://reseuro.magzter.com/100x125/articles/1348/1698939/Ft8eY_GBN1716275380375/1716276006784.jpg)
സൂക്ഷ്മസ്ഥലതലങ്ങളിലെ പൂർണ്ണാർത്ഥം
ഈശ്വരൻ ഉൾക്കൊണ്ട പ്രസാദം ഒട്ടുമേ അളവു കുറയാതെ നാമെല്ലാം പ്രസാദം പോലെ ഏറ്റുകൊള്ളുന്നു.