മലയാളി പൂർണ്ണമായി പച്ചക്കറി വിഭവങ്ങളോട് വിടപറഞ്ഞ് മാംസാഹാര പ്രിയമായിട്ട് ദശകങ്ങൾ തന്നെയായി. അതിന്റെ പ്രത്യക്ഷമായ തെളിവാണ് നമ്മുടെ അടുത്തുള്ള ഗ്രാമച്ചന്തകളിൽ കാണപ്പെടുന്ന ഒന്നിലേറെ ഇറച്ചിക്കോഴിക്കടകൾ. മാംസത്തോടുള്ള മനുഷ്യന്റെ അത്യാർത്തിയാണ് കോഴിയിറച്ചിക്കും മത്സ്യത്തിനും പൊന്നിന്റെ വില നൽകിയത്. കോഴിയിറച്ചിക്ക് അൽപ്പം വില താഴണമെ ങ്കിൽ എവിടെങ്കിലും പക്ഷിപ്പനി വാർത്ത കേൾക്കണമെന്നായിരിക്കുന്നു. പക്ഷേ, അടുത്തകാലത്ത് അത്തരം വാർത്തകളും കോഴിവില താഴ്ത്തിയില്ല. കൂടാതെ നമ്മുടെ സഞ്ചാരമാർഗ്ഗങ്ങളിൽ എത്രയെത്ര മൂരിയിറച്ചിക്കടകളാണ് കാണുന്നത്. അവിടങ്ങളിലെ ഇറച്ചിക്കടകളിൽ കൂർത്ത കൊമ്പും മരണം തുറുപ്പിച്ച കണ്ണുമായി മൃഗശിരസ്സകൾ വിശ്രമിക്കുന്നതും കാണാം. മനുഷ്യന്റെ ഈ മാംസപ്രേമം അവനെ ഒടു വിൽ കൊണ്ടുചെന്നെത്തിക്കുന്നത് വലിയ വലിയ ആതുരാലയങ്ങളിലേക്കാണ്. ഇറച്ചിക്കടകൾ വർദ്ധിക്കുന്നതിനനുസരിച്ച് വെറും ക്ലിനിക്കുകൾ പഞ്ചനക്ഷത്ര ഹോസ്പിറ്റലുകളായി ഉയരുന്നു. രോഗികളെ അവർ സംഘടിപ്പിച്ചു വെച്ചിരിക്കുന്ന യന്ത്രങ്ങളിലൂടെ കയറ്റിയിറക്കി പിഴിയുന്നു. അടുത്തൊരു ദിവസം ഒരു ഇസ്ലാമിക വിവാഹത്തിൽ പങ്കെടുത്തിരുന്നു. അവിടെ ചെറിയൊരു തുണി മറച്ച് പന്തലിൽ സദ്യവിളമ്പാൻ ആളെ കാത്തിരിക്കുന്ന വിളമ്പുകാരെ കണ്ടു. അതേസമയം ആഡിറ്റോറിയത്തിന്റെ പ്രധാന സദ്യാലയത്തിൽ വിളമ്പുന്നത് ബിരിയാണിയാണ്. അവിടെക്കണ്ടത് തൃശൂർപൂരത്തിന് തുല്യം ജനവും. ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്.
ഒരു സദ്യ നമുക്ക് എന്തൊക്കെ തരുന്നുവെന്ന്പ ലർക്കും അറിയില്ല. സദ്യ എന്നത് മറ്റൊരു ദേശക്കാരനും സ്വന്തമാക്കാത്ത മലയാളിയുടെ സ്വന്തം ആഹാര- ആരോഗ്യ സമ്പ്രദായമാണ്. സദ്യ ഒരു സമീകൃത ആഹാരം തന്നെയാണ്. എല്ലാ ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറയാണത്. ഏതായാലും പറഞ്ഞുപ റഞ്ഞ് വെള്ളമുറിത്തുടങ്ങിയ സ്ഥിതിക്ക് ഇനി നേരെ സദ്യയിലേക്ക് തന്നെ കടക്കാം. ആദ്യം വാഴയിലയിൽ നിന്നുതന്നെ തുടങ്ങാം. അതാണല്ലോ പതിവ്.
വാഴയില
Esta historia es de la edición August 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.