മലയാള സാഹിത്യനിരൂപണ ശാഖയിലെ ഒരു ഇതിഹാസമായിരുന്ന പ്രൊഫ. എം.കൃഷ്ണൻ നായർ പറഞ്ഞ വാചകം അതേപടി ഇവിടെ ചേർക്കുന്നു. ഏതെങ്കിലും ഒരു പുസ്തകം ഒരിടത്തും കിട്ടാതെ വരുമ്പോൾ, നമ്മൾ അന്തരിച്ച മന്ത്രിയും, കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എൻ.ഇ. ബലറാമിനോട് ചോദിച്ചാൽ മതി. അദ്ദേഹം അറിയില്ല എന്നുപറഞ്ഞാൽ ആകൃതി ലോകത്തൊരിടത്തും ലഭിക്കില്ല. രാഷ്ട്രീയക്കാരനായിരുന്ന ബലറാം എത്ര വലിയ പണ്ഡിതനായിരുന്നുവെന്നതിന്റെ സാക്ഷ്യപത്രമാണിത്. അക്കാഡമിക്ക് ക്വാളിഫിക്കേഷനല്ല, ആഴത്തിലുള്ള വായനയും പഠനങ്ങളുമാണ് അദ്ദേഹത്തെ അവിടംവരെ എത്തിച്ചത്. ആദ്ധ്യത്മികം, ധനതത്വശാസ്ത്രം വേദാന്തം അങ്ങനെ അദ്ദേഹം ചെന്നെത്താത്ത വിഷയങ്ങൾ കുറവാണ്.
പ്രസംഗകലയിലും ലേഖനമെഴുത്തിലും കേരളം കണ്ട ഏറ്റവും വലിയ പ്രതിഭാശാലിയായി രുന്നു കൗമുദി ബാലകൃഷ്ണൻ. രാഷ്ട്രീയക്കാരനും, പാർലമെന്റ് മെമ്പറുമായിരുന്നു. അതു പോലെ പനമ്പിള്ളി, സി.അച്യുതമേനോൻ,ഇ.എം.എസ് മുതലായ എത്രയോ പ്രതിഭാധനരെക്കു റിച്ച് നമുക്ക് ഓർക്കാം. ഡോ. ആർ. പ്രസന്നന്റെ നിയമസഭാ സ്മരണകൾ എന്ന കൃതിയിൽ നിയമസഭാ ലൈബ്രറി ഏറ്റവും കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയ മുൻ കുന്നത്തുനാട്, ഞാറക്കൽ എം.എൽ.എ അന്തരിച്ച ടി.എ. പരമനെ പരാമർശിക്കുന്നുണ്ട്. മജിസ്ട്രേട്ട് പദവി വേണ്ടെന്നുവച്ച്, അറിയാതെ രാഷ്ട്രീയക്കാരനായ ടി.എ. പരമൻ വലിയ വായനക്കാരനും, പണ്ഡിതനും, സരസനുമായിരുന്നു.
വഴി പലത്
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...
നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വേളയിൽ സംജാതമാകുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം കുറിക്കുന്നത്
കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളികൊള്ളുന്നുവെങ്കിലും ഞാൻ സദാനേരവും എന്റെ ഭക്തരുടെ ഹൃദയത്തിലാണ് വസിക്കുന്നത്
ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം
ഇപ്പോഴത്തെ നിമിഷം മാത്രമാണ് യാഥാർത്ഥ്യമെന്ന് തനിക്ക്ഉണർത്തിച്ചു തന്നതിൽ യുധിഷ്ഠിരൻ ഭീമന് നന്ദിയും അറിയിച്ചു.
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.