കേരളത്തിലെ വലുതും ചെറുതുമായ നാൽപ്പത്തിനാല് നദികളിൽ രണ്ടെണ്ണം ഒഴിച്ച്, ബാക്കിയെല്ലാം കിഴക്കുനിന്ന് ഒഴുകി പടിഞ്ഞാറ് അറബിക്കടലിൽ ലയിക്കുന്നു. കമ്പനിയും, ഭവാനിയും സഹ്യനിൽ നിന്ന് ആദ്യം പടിഞ്ഞാട്ട് ഒഴുകി തിരിച്ച് കിഴക്കോട്ടു തന്നെ ഒഴുകി തമിഴ്നാടിനെയും കർണ്ണാടകത്തെയും തഴുകുന്നു. കാണുമ്പോഴും കേൾക്കുമ്പോഴും ഇതൊരു വിരോധാഭാസമായി തോന്നാം.
ഇതുപോലെയാണ് മനുഷ്യകഥകളും. കഥകൾ പറഞ്ഞാലും പറഞ്ഞാലും തീരുന്നില്ല. ഓരോന്നിനും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ വ്യത്യസ്തതയോ പുതുമയോ കാണും. ഇവിടെ നിരുപമയ്ക്കും രാജാറാമിനും ഒരേ ഒരു മകളാണ് രൂപ. എം.ബി.ബി.എസ് കഴിഞ്ഞ്, ഡി.സി.എയും നേടി സർക്കാർ സർവ്വീസിൽ ജോലി ചെയ്യുന്നു. വയസ് 30 ആയിട്ടും വിവാഹം നടന്നില്ല.
ആലോചനകൾ വരുമ്പോഴും, കാര്യത്തോടടുക്കുമ്പോഴും വരട്ടെ പറയാം എന്ന ഒറ്റവാക്കിൽ മറുപടി. ഇത്തരം സന്ദർഭങ്ങളിൽ ദൈവത്തെ വിളിക്കുകയല്ലേ നിവൃത്തിയുള്ളൂ. മാതാപിതാക്കൾ അത് ചെയ്യുന്നുണ്ട്. അടുത്തപടി ജ്യോതിഷികളാണ്. ഹോട്ടലിലെ സാമ്പാറു പോലെയോ, ഒരു നാളിന്റെ വാരഫല പ്രവചനം അഞ്ച് പത്രമാസികകൾ നോക്കിയാൽ അഞ്ചുതരത്തിൽ കാണുന്ന പോലെയോ, ഒരോന്നു പറയും പരിഹാരം ചെയ്യും. ഏലസ്സുകളും, ജപിച്ചുനൽകുന്ന മന്ത്രച്ചരടുകളെയും രൂപ സ്വയം വില പ്രഖ്യാപിച്ചതിനാൽ അത്രയും പണം നഷ്ടമായില്ല.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...
നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വേളയിൽ സംജാതമാകുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം കുറിക്കുന്നത്
കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളികൊള്ളുന്നുവെങ്കിലും ഞാൻ സദാനേരവും എന്റെ ഭക്തരുടെ ഹൃദയത്തിലാണ് വസിക്കുന്നത്
ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം
ഇപ്പോഴത്തെ നിമിഷം മാത്രമാണ് യാഥാർത്ഥ്യമെന്ന് തനിക്ക്ഉണർത്തിച്ചു തന്നതിൽ യുധിഷ്ഠിരൻ ഭീമന് നന്ദിയും അറിയിച്ചു.
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.