രാവും പകലും തുല്യമായി വരുന്ന ദിവസത്തെയാണ് വിഷു എന്നുപറയുന്നത്. ഒരേസമയം പൗരാണികവും ജ്യോതിശാസ്ത്ര പരവുമായ പ്രാധാന്യം അതിനുണ്ട്. പണ്ടു കാലം മുതലെ സൂര്യനേയും ഭൂമിയുടെ പരിക്രമണത്തേയും മനസ്സിലാക്കി പഠിച്ച ഭാരതീയനെ സംബന്ധിച്ചിടത്തോളം ഇങ്ങനെയുള്ള രണ്ട് ദിവസങ്ങളാണ് തുലാസംക്രമവും മേട സംക്രമവും. രണ്ടുദിനങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഭൂമിയുടെ അനാദിയും അനന്തവുമായ യാത്രയ്ക്കിടയിൽ യാദൃച്ഛികമായി ഉണ്ടാകുന്ന ദിനങ്ങളാണത്. ഈ രണ്ട് ദിനങ്ങളിലും സൂര്യൻ നേരെ കിഴക്കുദിക്കുന്നു എന്നാണ് കണക്ക്. ഭാരതീയ കാലഗണനാ രീതി പ്രകാരവും പഞ്ചാംഗ പ്രകാരവും ഒരു പുതിയ വർഷാരംഭമായി വിഷുവിനെ കണക്കാക്കുന്നു. അതിനാൽ വിഷുവിന് സമാനമായ ആഘോഷങ്ങൾ ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളിലും നിലവിലുണ്ട്.
വിഷുവുമായി ബന്ധപ്പെട്ട രണ്ട് ഐതിഹ്യങ്ങളാണ് നാം കേട്ടുവരുന്നത്. ശ്രീരാമൻ രാവണനുമേൽ വിജയം വരിച്ച ദിവസമായും, ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ച ദിവസമായും വിഷു കണക്കാക്കപ്പെടുന്നു. ഒന്ന് ത്രേതായുഗത്തിലാണെങ്കിൽ മറ്റേത് ദ്വാപരയുഗത്തിലാണ് എന്നുകൂടി ഓർക്കണം. യുഗാതീതമായ സംഭവങ്ങളെയും അനുഭവങ്ങളെയും വർത്തമാനകാല ആഘോഷങ്ങളുമായി ബന്ധപ്പെടുത്തുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിത്.
രാവണനുമായി ബന്ധപ്പെട്ട ഐതിഹ്യം, സൂര്യന്റെ സ്ഥാനവുമായി ബന്ധപ്പെ ടുന്നു എന്നുള്ളതിനാൽ പ്രസ്തുത ഐതിഹ്യത്തിന് കൂടുതൽ പ്രാധാന്യമുണ്ടെന്ന് തോന്നുന്നു. തന്റെ കൊട്ടാരത്തിലേയ്ക്കും അന്തപ്പുര ത്തിലേക്കും സൂര്യരശ്മികൾ നേരിട്ട് കടന്നുവന്നത് ഇഷ്ടപ്പെടാതിരുന്ന രാവണൻ സൂര്യദേവനെ നേരെ ഉദിക്കാൻ അനുവദിച്ചില്ല. പിന്നീട് രാമരാവണയുദ്ധത്തിനും രാവണവധത്തിനും ശേഷം ശ്രീരാമൻ സൂര്യഭഗവാനെ പൂർവ്വസ്ഥിതിയിലാക്കുകയായിരുന്നു. അതിന്റെ ആഘോഷമായിട്ടാണ് വിഷു നാടെങ്ങും കൊണ്ടാടാൻ തുടങ്ങിയത്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...
നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വേളയിൽ സംജാതമാകുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം കുറിക്കുന്നത്
കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളികൊള്ളുന്നുവെങ്കിലും ഞാൻ സദാനേരവും എന്റെ ഭക്തരുടെ ഹൃദയത്തിലാണ് വസിക്കുന്നത്
ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം
ഇപ്പോഴത്തെ നിമിഷം മാത്രമാണ് യാഥാർത്ഥ്യമെന്ന് തനിക്ക്ഉണർത്തിച്ചു തന്നതിൽ യുധിഷ്ഠിരൻ ഭീമന് നന്ദിയും അറിയിച്ചു.
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.