ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ എല്ലാംതന്നെ അദ്ദേഹ ത്തിന്റെ ഉച്ചയുറക്കത്തിനും മറ്റ് ചിലപ്പോൾ ഉണർത്തുപാട്ടായും അഷ്ടപദി പാടുന്നത് നിങ്ങളെല്ലാം കേട്ടിട്ടുണ്ടാകുമല്ലോ? അഷ്ടപദി രചിച്ചത് ഭഗവാന്റെ ആദ്യഭക്തനും ശുദ്ധനും അതിലുപരി കണ്ണനെ ഹൃദയത്തിലേറ്റിയ ആളുമായ ജയദേവകവികൾ ആയിരുന്നു എന്ന് ഏവർക്കും അറിയാം. എന്നാൽ അഷ്ടപദി യിലെ വരികളിൽ കണ്ണന്റെ വിരൽസ്പർശം ഉണ്ട് എന്ന് എത്രപേർക്ക് അറിയാം.?
ഒരിക്കൽ പുരി ജഗന്നാഥ ക്ഷേത്ര ദർശനത്തിന് പോയ ശ്രീ ജയദേവന് കൃഷ്ണനും രാധയുമായുളള വൃന്ദാവനകേളികളുടെ സ്വപ്നദർശനം ഉണ്ടാകുകയും അദ്ദേഹം അത് കവിതയാക്കാൻ തീരുമാനിക്കുകയും ചെയ്തു എന്നാണ് ചരിത്രം.
ജയദേവൻ ഭക്തിരസത്തിൽ മുഴുകി രാധയുമായുളള കണ്ണന്റെ പ്രേമലീലകൾ എഴുതിക്കൊണ്ടിരിക്കെ ഒരു കവിതയുടെ വരികൾ എത്ര ആലോചിച്ചിട്ടും എഴുതാൻ കഴിഞ്ഞില്ല.
"സ്മരള ഖണ്ഡനം മമ ശിരസി മണ്ഡനം' എന്ന വരി പൂർത്തിയാക്കാൻ കഴിയാതെ വിഷണ്ണനായിരുന്ന ജയദേവനോട് സാധ്വിയും പതിവ്രതാ രത്നവുമായ ഭാര്യ പത്മാവതി ഇപ്രകാരം പറഞ്ഞു.
അങ്ങ് ഗംഗയിൽ പോയി കുളിച്ച് പൂജാ പ്രാർത്ഥനകൾ നടത്തി കണ്ണനോട് പ്രാർത്ഥിക്കൂ. അപ്പോൾ വരി എഴുതാൻ കണ്ണൻ സഹായിക്കും. ജയദേവൻ ഈ ആശയം സ്വാഗതം ചെയ്തു. ഗംഗ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കുറച്ച് അകലെയാണ്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...
നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വേളയിൽ സംജാതമാകുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം കുറിക്കുന്നത്
കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളികൊള്ളുന്നുവെങ്കിലും ഞാൻ സദാനേരവും എന്റെ ഭക്തരുടെ ഹൃദയത്തിലാണ് വസിക്കുന്നത്
ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം
ഇപ്പോഴത്തെ നിമിഷം മാത്രമാണ് യാഥാർത്ഥ്യമെന്ന് തനിക്ക്ഉണർത്തിച്ചു തന്നതിൽ യുധിഷ്ഠിരൻ ഭീമന് നന്ദിയും അറിയിച്ചു.
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.