
'ശ്വാസം' സിനിമ യുടെ വിശ്രമവേളയിൽ ഒരു ചോദ്യം നീനാക്കുറുപ്പിനോട്....
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ എന്ന രീതിയിലാണ് നീന അഭിനയിക്കുന്നത്. ചിലരാകട്ടെ, മിനി സ്ക്രീൻ രംഗം വിട്ട് സിനിമയിലേക്ക് വരാറേയില്ല. ചിലർ സിനിമ മാത്രമേ ചെയ്യൂ. ഇങ്ങനെ പല അഭിരുചിയുള്ളവരാണ് അഭിനേതാക്കൾ. നീന രണ്ടുവശത്തും അഭിനയിക്കുന്നതു കൊണ്ട് ചോദിക്കട്ടെ, അഭിനയം ഏകദേശം ഒരുപോലെയാണെങ്കിലും രണ്ട് മേഖലയിലെയും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കുമല്ലോ. അതിനെക്കുറിച്ചൊന്ന്?
നീനക്കുറുപ്പ്: വ്യത്യാസങ്ങളുണ്ട്. സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു ദിവസം ചിലപ്പോൾ ഒന്നോ രണ്ടോ മൂന്നോ സീൻ മാത്രമായിരിക്കും ഷൂട്ട് ചെയ്യുക. നമുക്ക് റെലാക്സായി അഭിനയിക്കാം. എന്നാൽ സീരിയൽ അങ്ങനെയല്ല. വളരെ വേഗത്തിലായിരിക്കും ഷൂട്ട് നടക്കുക. കുറെ സീനുകൾ ഒരു ദിവസം കൊണ്ട് തീർക്കേണ്ടതായിവരും. അവർക്കൊരു ടാർജറ്റുണ്ടാകും. അതുകൊണ്ട് ആ ടൈമിനുള്ളിൽ തീർക്കേണ്ടതായി വരും. അഭിനയത്തിന്റെ കാര്യത്തിൽ സീരിയലുകളിലെ കഥാ പാത്രങ്ങളിൽ നിന്നായിരിക്കും നമുക്ക് കൂടുതൽ ഇമോഷൻസ് കിട്ടുന്നത്. സിനിമയാകുമ്പോൾ രണ്ടുമണിക്കൂറിനുള്ളിൽ കഥ പറയുമ്പോൾ ഒരുപാട് കഥാപാത്രങ്ങളുടെ ഇമോഷൻസ് കാണിക്കേണ്ടതായി വരുമല്ലോ. ഒരു ചട്ടക്കൂട്ടിനുള്ളിൽ നിർത്തിയിട്ടു വേണം എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിക്കുവാൻ. സീരിയൽ പക്ഷേ, അങ്ങനെയല്ല. ഇന്ന് അല്ലെങ്കിൽ നാളെ പെർഫോം ചെയ്യാനുള്ള അവസരം നമുക്ക് ലഭിക്കും.
Denne historien er fra August 16-31, 2024-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 16-31, 2024-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

പരിവാർ
മോതിരം കിട്ടാതെ ഉണ്ടാകുന്ന പ്രശ്നങ്ങൾ നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് \"പരിവാർ

തുടക്കം ഉഷാർ ശ്രുതി ഹാപ്പിയാണ്
2025 ന്റെ തുടക്കം ഉഷാറായതിന്റെ സന്തോഷത്തിലാണ് ശ്രുതി ജയൻ. തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത അം അഃയിലെ ജിൻസിയായി വേഷപ്പകർച്ച നടത്തിയ ശ്രുതി ജയനെത്തേടി പ്രശംസകൾ വന്നുനിറയുകയാണ്. വർഷത്തുടക്കം ജിൻസി തന്ന സന്തോഷം പോലെതന്നെ തന്റെ ഏറ്റവും വലിയ സന്തോഷമായ രാജശ്യാമ എന്ന കലാക്ഷേത്രയ്ക്കും തുടക്കമായിരിക്കുകയാണ്. തന്റെ സന്തോഷങ്ങളും ഒപ്പം വിശേഷങ്ങളും ശ്രുതി സംസാരിച്ചുതുടങ്ങി.

ജീവിതത്തെ മാറ്റിമറിക്കുന്ന മറിമായങ്ങളിലൂടെ ഒരച്ഛനും മകനും
ജോഷിമാത്യുവിന്റെ ദൈവത്തിൻകുന്ന് ആണ് ആദ്യചിത്രം

മിസ്റ്റർ ചേകവന്മാരുടെ ശ്രദ്ധയ്ക്ക്...നിങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധി
ഇല്ല നന്ദൻ... എന്റേതാകുമ്പോൾ എന്റെ ത്രിൽ നശിക്കും.. നിന്റെ ബിനാമിയായി എനിക്കവിടെ ചെന്നു കയറാം. മരണം വരെ ഭൂമിയിൽ ഒരു വാടകക്കാരനായി കഴിയാനാണ് എനിക്കിഷ്ടം. ഒന്നും ഒന്നും എനിക്ക് സ്വന്തമാക്കേണ്ട... നോ സ്ട്രിംഗ്സ് അറ്റാച്ച്ഡ്.. അങ്ങനെ തീരണം കളി....

പ്രഭാസ്-അനുപംഖേർ
ലോകോത്തര സാങ്കേതിക നിലവാരത്തിൽ വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ദാസേട്ടന്റെ സൈക്കിൾ
കുടുംബത്തിന്റെ നിലനിൽപ്പിനായി ദാസേട്ടന്റെ സൈക്കിൾ ഓടിക്കൊണ്ടിരിക്കുമ്പോൾ പ്രേക്ഷകർ ദാസേട്ടന് ഹൃദയത്തിലിടം നൽകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ഹരീഷ് പേരടി പറയുന്നു

കഥയാണ് താരം.അന്നും ഇന്നും- വിജിതമ്പി
മാറ്റങ്ങൾ കൂടുതൽ സൗകര്യങ്ങളും അവസരങ്ങളും ഒരുക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യം. എന്നാൽ സിനിമയുടെ പഴയ ഗൗരവസ്വഭാവം നഷ്ടമായോ എന്ന് സംശയ മുണ്ട്. ഇപ്പോൾ ഒരേസമയം, മൂന്നും നാലും ക്യാമറ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. എഡിറ്റിംഗിനെക്കുറിച്ചൊക്കെ ചിന്തിക്കു ന്നത് പിന്നീടാണ്. പണ്ട് അതായിരുന്നില്ല സ്ഥിതി- സംവിധായകൻ വിജിതമ്പി പറയുന്നു. മലയാളസിനിമയിൽ വന്നുഭവിച്ച മാറ്റങ്ങളെക്കുറിച്ചും സമകാലിക സാഹചര്യങ്ങളെക്കുറിച്ചും നാനയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാളിപ്പോയ ആദ്യചിത്രം: തകർത്തുവാരിയ തിരിച്ചുവരവ്
അണിയറയിൽ ഒരുങ്ങുന്നത്

ശതാഭിഷേക മധുരസ്മരണകൾ
യേശുദാസിന്റെ ശതാഭിഷേക വിശേഷങ്ങളുമായി സഹപാഠിയും സുഹൃത്തും പ്രശസ്ത നാഗസ്വര വിദ്വാനുമായ തിരുവിഴാ ജയശങ്കർ

മച്ചാന്റെ മാലാഖ
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് \"മച്ചാന്റെ മാലാഖ