എന്റെ കുട്ടിക്കാലത്ത് ഉത്സവപ്പറമ്പുകളിൽ കണ്ടു വന്നിരുന്ന ഒരു കലാരൂപമാണ് മുച്ചീട്ടുകളി. ഈ കളി ഇപ്പോൾ നിലവിലുണ്ടോ എന്നറിയില്ല.
നിയമവിധേയമല്ലാത്തതിനാൽ പോലീസുകാരുടെ കണ്ണിൽ പെടാതെ ഉത്സവപ്പറമ്പിലെ ഏതെങ്കിലും ഒരു മൂലയിലായിരിക്കും ഇവരുടെ കേളീരംഗം.
പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി പത്തനാപുരത്തുനിന്നും എത്തും എന്ന പൊതു തത്വം ഇവർക്കും അറിയാം, കളിക്കുന്നവർക്കും അറിയാം. അതിനാൽ തിരക്കൊഴിഞ്ഞ മൂല ആർക്കും ഒരു പ്രശ്നമേയല്ല.
ഉത്സവപ്പറമ്പിൽ മുച്ചീട്ടു കളിച്ചില്ലെങ്കിൽ ശരിക്കും ഉറക്കം കിട്ടില്ലെന്നു കരുതുന്നവർ എല്ലാ നാട്ടിലും കാണും.
ഒരിക്കൽ എന്താണ് ഈ സംഭവം എന്നറിയാൻ സ്കൂൾ വിദ്യാർത്ഥിയായിരുന്ന ഞാനും അവിടെ ചെന്നു. കൈയിൽ പൈസയൊന്നുമില്ല. കളി കാണുക, തിരിച്ചു പോരിക അത്രയേയുള്ളൂ ലക്ഷ്യം. കളിക്കാരന്റെ ചുറ്റും ആൾക്കാർ നിറഞ്ഞിരിക്കുന്നു. ഞാൻ എല്ലാവരേയും സൂക്ഷിച്ചു നോക്കി. ആരേയും പരിചയമില്ല. ആൾക്കൂട്ടത്തിനിടയിലൂടെ നൂണ്ട് ഉള്ളിലേക്ക് നോക്കി.
Denne historien er fra January 2024-utgaven av Hasyakairali.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 2024-utgaven av Hasyakairali.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ
കള്ളന് കഞ്ഞി വെച്ചതുപോൽ
രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..
വിശ്വാസം....അതല്ലേ...എല്ലാം ...
ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...
ചെറിയാന്റെ വീഞ്ഞും മോദീടെ ഗാരന്റിം
ഈ ശശിയണ്ണനും, രാജഗോപാൽജിയും എന്തിനുള്ള പുറപ്പാടാ? രാജേട്ടൻ പുകഴ്ത്തുന്നു. ശശിയണ്ണൻ പാദനമസ്കാരം ചെയ്യുന്നു.
ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും
ദാസേട്ടന്റെ മറുപടി കേട്ട് ഞാൻ അന്തം വിട്ടു.
പുതുവത്സരത്തിലെ കോപ്രായ പ്രഖ്യാപനങ്ങൾ
അടുത്തുളള അനാഥാലയത്തിലേക്ക് പുതുവത്സര ദാനമായി ഒരു പാക്കറ്റ് ജീരക മിഠായി കൊടുക്കാനും തീരുമാനിച്ച് ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.
ഷംസീറും അറബിയും പിന്നെ ഖുബൂസും
എല്ലാം സഹിച്ച് വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാലോചിച്ച് ഷംസീർ ഒരടിമയെപ്പോലെ പണിയെടുത്തു
തൊണ്ടിമുതലും ദൃക്സാക്ഷിയും
പിള്ളാരും പോയി... ഹെഡ് മാഷും പോയി... ബിയറും കിട്ടി... ഹൈല സാ....
ക്ലൂ ഉണ്ടോ ഗയ്സ്
കുട്ടികൾക്ക് ഇന്ററസ്റ്റുള്ള രംഗത്തേക്ക് അവരെ വഴിതിരിച്ചു വിടണം... എന്നു പറഞ്ഞും രംഗത്തു വരുന്നവർ നിർലോഭം !