മുഖം അത്ര പോരെന്നു പറഞ്ഞ് ഓഡിഷനിൽ നിന്നു മാറ്റി നിർത്തിയ ദിവസമുണ്ട് ഗൗതമിയുടെ ജീവിതത്തിൽ. ആ തിരസ്കാരനിമിഷത്തിൽ നിന്ന് മുളച്ച വാശി വളർന്നു. ഗൗതമി നായർ നടിയായി. ഇടയ്ക്ക് അഭിനയത്തിൽ നിന്ന് സംവിധാനത്തിലേക്കൊന്നു കൂടുമാറി. പിന്നെ, പഠനത്തിലേക്ക്. ഇപ്പോൾ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ന്യൂറോളജി ഡിപാർട്മെന്റിൽ ജൂനിയർ റിസർച് ഫെലോ ആയി ജോലി ചെയ്യുന്നു. എട്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയത്തിൽ സജീവമാകുന്ന ഗൗതമി നായരുടെ വിശേഷങ്ങൾക്കൊപ്പം.
തിരിച്ചുവരവിൽ എന്തെല്ലാമാണ് തയാറെടുപ്പുകൾ
അഭിനയം തുടങ്ങുന്ന കാലത്ത് ഒപ്പം അഭിനയിക്കുന്നവർ ആരൊക്കെയാണെന്നാണ് നോക്കിയിരുന്നത്. ഇപ്പോൾ അങ്ങനെയല്ല. കഥയും സംവിധായകരെയും കൂടി ശ്രദ്ധിച്ചിട്ടാണ് സിനിമ ചെയ്യാമെന്നു തീരുമാനിക്കുന്നത്.
"മേരി ആവോസ് സുനോ' എന്ന സിനിമയിലേക്ക് എത്തിയത് ആകസ്മികമായാണ്. തിരിച്ചുവരവ് നല്ലൊരു സിനിമയിലൂടെയാകണം എന്ന് മോഹിച്ചിരുന്നു. ഈ സിനിമയുടെ നിർമാതാവ് ബി. രാകേഷ് എന്റെ അടുത്ത കൂട്ടുകാരിയുടെ അങ്കിൾ ആണ്.
ഷൂട്ടിങ്ങിനിടെ ഒരു ദിവസം അദ്ദേഹം കൂട്ടുകാരിയുടെ വീട്ടിൽ ചെന്നു. കൂട്ടുകാരിയും അമ്മയും കൂടി അദ്ദേഹത്തോട് ചോദിച്ചു. പുതിയ സിനിമയിൽ ഗൗതമിക്ക് കൊടുക്കാൻ റോൾ എന്തെങ്കിലും ഉണ്ടോ?' കൂട്ടുകാരി പറഞ്ഞപ്പോഴാണ് എനിക്ക് അഭിനയതാൽപര്യം ഉണ്ടെന്ന് അങ്കിൾ അറിയുന്നത്. ഞാൻ ഇനി അഭിനയിക്കില്ലെന്നാണ് പൊതുവെ ഉണ്ടായിരുന്ന ഫീൽ എന്നു തോന്നുന്നു.
ഒരു ദിവസം രാകേഷങ്കിളിനൊപ്പം ഞാനും ലൊക്കേഷനിൽ ചെന്നു. ജയേട്ടനെയും (നടൻ ജയസൂര്യ പ്രജേഷേട്ടനെയും (സംവിധായകൻ പ്രജേഷ് സെൻ കണ്ടു."മേരി ആവാസ് സുനോ'യിൽ ആർജെ കഥാപാത്രം ചെറുതാണെങ്കിലും ചെയ്തു നോക്കൂ എന്ന് അവരും പറഞ്ഞു. നല്ലൊരു സിനിമയുടെ ഭാഗമാകാനുള്ള അവസരം എന്നേ ഞാൻ കരുതിയുള്ളൂ. ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ മഞ്ജു ചേച്ചിയുടെ ഒപ്പമായിരുന്നു ആദ്യ ഷോട്ട്. അത് വലിയ സന്തോഷം തന്നു. പണ്ടേ ഞാൻ ആരാധിക്കുന്ന നടിയാണ് മഞ്ജു വാരിയർ.
എന്താണ് സിനിമയിൽ നിന്നു ഇത്രനാളും വിട്ടു നിന്നത്?
Denne historien er fra July 23, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 23, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ