ജീവിതത്തിന്റെ പകുതിയിലേറെ മക്കൾക്കും കുടുംബത്തിനുമായി കഷ്ടപ്പെട്ടവരാണു മാതാപിതാക്കൾ. പഴയതുപോലെയല്ല തങ്ങളിപ്പോൾ, ദുർബലരാകുന്നു എന്ന തോന്നൽ പോലും അവരെ തളർത്തിയേക്കും. തങ്ങളെക്കൊണ്ട് ആർക്കും പ്രയോജനമില്ല എന്നവർ ചിന്തിച്ചേക്കാം.
വിളക്കിന് പ്രകാശിക്കുക എന്ന ദൗത്യം മാത്രമേ നിറവേറ്റാനുള്ളൂ. ഒന്നും ചെയ്യാനാകുന്നില്ലെങ്കിലും ഒരു വാക്ക് ചോദിക്കാൻ നമുക്കു വേണ്ടി പ്രാർഥിക്കാൻ ഒരാളുണ്ടാകുക എന്നത് എത്ര ഭാഗ്യമാണ് എന്നു മക്കൾ തിരിച്ചറിയുക തന്നെ വേണം. ഈ തിരിച്ചറിവോടെ തന്നെയാണ് അവരോടു പെരുമാറേണ്ടതും.
സമാധാനപൂർണമായ വാർധക്യകാലത്തിനു മാതാപിതാക്കൾക്കു വേണ്ടതു നിരുപാധിക കരുതൽ ആണ്. വീട്ടിലെ മുതിർന്നവരെ സന്തോഷമുള്ളവരാക്കി വയ്ക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാനാകും ? അറിയാം വാർധക്യ കരുതൽ എങ്ങനെ വേണമെന്ന്.
സ്വയം തയാറാകുക
അച്ഛനമ്മമാരുടെ വാർധക്യത്തെ നേരിടാൻ സ്വയം തയാറാകുകയാണ് ആദ്യപടി. പാചകം കഴിഞ്ഞാൽ ഗ്യാസ് അണയ്ക്കാതെ പോകരുതന്ന് അമ്മയോട് എത്ര പ്രാവശ്യം പറഞ്ഞു, "ശ്രദ്ധയില്ലാതെ നടക്കുന്നതു കൊണ്ടല്ലേ വീഴാൻ പോകുന്നത്. സൂക്ഷിക്കേണ്ട' തുടങ്ങി കുറ്റപ്പെടുത്തലിന്റെ സ്വരമുള്ള ഉപദേശങ്ങൾ ആയിരിക്കും മിക്ക മുതിർന്നവർക്കും അവരുടെ വാർധക്യത്തിന്റെ തുടക്കം മുതൽ വീട്ടിലുള്ളവരിൽ നിന്നു കേൾക്കേണ്ടി വരുന്നത്.
അച്ഛനമ്മമാർ വാർധക്യത്തിലേക്ക് കടക്കുന്നതു മക്കൾ അറിയാതെ പോകുന്നതാണ് ഇത്തരം സംസാരങ്ങളുടെ പ്രധാന കാരണം. അശ്രദ്ധയേക്കാൾ മറവി, ദുർബലത, ബാലൻസ് കുറവ് തുടങ്ങി വാർധക്യത്തിന്റെ പ്രശ്നങ്ങൾ അവരിലേക്ക് എത്തിത്തുടങ്ങിയതായിരിക്കും യഥാർഥ കാരണം.
എന്തെല്ലാം ശ്രദ്ധിക്കണം ?
വാർധക്യകാല പ്രശ്നങ്ങളെക്കുറിച്ച് ശരിയായ അറിവു സമ്പാദിക്കുക. അതിന്റെ അടിസ്ഥ നത്തിൽ വീട്ടിലുള്ള മുതിർന്നവരെ ശ്രദ്ധിക്കുക, നിരീക്ഷിക്കുക.
സഹിഷ്ണുതയോടെ പെരുമാറുക, കഴിയുന്ന വിധം പ്രശ്നങ്ങൾ പരിഹരിച്ചു നൽകുക.
അച്ഛനും അമ്മയ്ക്കും വയ്യാതായിത്തുടങ്ങി, ഇനി അടങ്ങിയൊതുങ്ങിയിരിക്കാൻ നോക്ക്' എന്ന രീതിയിൽ പ്രതികരിക്കരുത്.
ലഭ്യമായ അറിവുകൾ മതിയാകുന്നില്ലെങ്കിൽ ജെറിയാട്രി വിദഗ്ധരെ കണ്ടു വേണ്ട നിർദേശം തേടുക.
സമയം നൽകാൻ മറക്കരുത്
Denne historien er fra June 24, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 24, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ