ഇഷ്ടമുള്ളതു മാത്രം പഠിക്കാം
Vanitha|July 20, 2024
സാധാരണ ഡിഗ്രിയിൽ നിന്നു നാലു വർഷ ബിരുദ പ്രോഗ്രാമിനു എന്തെല്ലാം പ്രത്യേകതകളാണ് ഉള്ളത്? സംശയങ്ങൾക്ക് വിദഗ്ധ മറുപടി
ഡോ. എ.എസ്. സുമേഷ് കൺവീനർ, റൂൾസ് റഗുലേഷൻസ് സബ് കമ്മിറ്റി ഫോർ FYUGP എംജി യൂണിവേഴ്സിറ്റി, കോട്ടയം
ഇഷ്ടമുള്ളതു മാത്രം പഠിക്കാം

നാലുവർഷ ബിരുദ പ്രോഗ്രാമുകളിലൂടെ കേ രളത്തിലെ വിദ്യാഭ്യാസരംഗം മാറുകയാണ്. പക്ഷേ, നിലവിലെ സമ്പ്രദായത്തിൽ നിന്ന് എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുക എന്ന കാര്യത്തിൽ മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും ഒരുപാടു ചോദ്യങ്ങളുമുണ്ട്. പൊതുവായ സംശയങ്ങളും അവയ്ക്കുള്ള വിദഗ്ധ മറുപടിയും ഇതാ.

പരമ്പരാഗത ബിരുദ പഠനത്തിൽ നിന്നുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണ് ?

കേരളത്തിലെ ബിരുദ പഠനത്തിൽ കാതലായ മാറ്റമാണു നാലു വർഷ ബിരുദ പഠനം ലക്ഷ്യമാക്കുന്നത്. പുതിയ രീതിയിൽ പഠനം ക്ലാറിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. പ്രായോഗിക പരിശീലനവും ഉണ്ടാകും. സയൻസ് വിഷയങ്ങളുടെ കാര്യത്തിൽ മാത്രമല്ല എല്ലാ വിഷയങ്ങളിലും ഇതുണ്ടാകും. ഗ്രൂപ്പ് ചർച്ചകൾ, സെമിനാറുകൾ, അഭിമുഖങ്ങൾ, വ്യവസായ ശാല സന്ദർശനം അങ്ങനെ പല കാര്യങ്ങൾ ഉൾപ്പെടുന്നതാണു പാഠ്യപ്രവർത്തനം.

പുതിയ പ്രോഗ്രാമിൽ മൂന്നു രീതിയിൽ ബിരുദം പൂർത്തീകരിക്കാം. മൂന്നു വർഷം കൊണ്ടോ അല്ലെങ്കിൽ രണ്ടര വർഷം കൊണ്ടോ മൂന്നു വർഷ ബിരുദം നേടാം.

നാലു വർഷത്തിൽ ഓണേഴ്സ് അല്ലെങ്കിൽ ഓണേഴ്സ് വിത് റിസർച്ച് ബിരുദം നേടാം. ഓണേഴ്സ് ബിരുദം മൂന്നര വർഷത്തിലും പൂർത്തിയാക്കാം. ഇഷ്ടമില്ലാത്തത് പരീക്ഷ പാസാകാൻ വേണ്ടി ക്ലേശിച്ച് പഠിക്കേണ്ടതുമില്ല. പകരം അഭിരുചിയുള്ള വിഷയം ആഴത്തിൽ പഠിക്കാം. പ്രോഗ്രാമിന്റെ ഭാഗമായി ഇന്റേൺഷിപ്പ് ഉണ്ട്. പ്രായോഗിക പരിശീലനം കൂടി പഠനത്തിനൊപ്പം ചേരുന്നതിനാൽ ഇഷ്ടമുള്ള മേഖലയിൽ മികച്ച തൊഴിൽ നേടുക താരതമ്യേന എളുപ്പമാകും.

മറ്റൊരു പ്രത്യേകത ബിരുദ പഠനത്തിനായി തിരഞ്ഞടുത്ത മേജർ വിഷയം ആവശ്യമെങ്കിൽ മാറ്റാനുള്ള അവസരമാണ്. ഇനി മുതൽ ഒരു പോലെയുള്ള പരീക്ഷകൾ ആയിരിക്കില്ല മറിച്ചു വിഷയത്തിലെ അറിവും മികവും തെളിയിക്കാൻ അവസരം നൽകുന്ന മൂല്യനിർണയ രീതികളാകും.

Denne historien er fra July 20, 2024-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra July 20, 2024-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA VANITHASe alt
"കാണാൻ കൊതിച്ച പാട്ടുകൾ
Vanitha

"കാണാൻ കൊതിച്ച പാട്ടുകൾ

വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,

time-read
7 mins  |
September 14, 2024
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
Vanitha

വാട്സാപ്പിലെ സൂപ്പർ ട്രിക്സ്

വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം

time-read
1 min  |
September 14, 2024
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
Vanitha

ആഘോഷമാക്കാം ഇഞ്ചോടിഞ്ച്

പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം

time-read
3 mins  |
September 14, 2024
കാലമായല്ലോ കാബേജ് നടാം
Vanitha

കാലമായല്ലോ കാബേജ് നടാം

അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്

time-read
1 min  |
August 31, 2024
ഇനി നമ്മളൊഴുകണം പുഴ പോലെ
Vanitha

ഇനി നമ്മളൊഴുകണം പുഴ പോലെ

\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം

time-read
3 mins  |
August 31, 2024
അഴകിയ നിഖില
Vanitha

അഴകിയ നിഖില

\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു

time-read
3 mins  |
August 31, 2024
ഇന്ത്യയുടെ പാട്ടുപെട്ടി
Vanitha

ഇന്ത്യയുടെ പാട്ടുപെട്ടി

ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്

time-read
4 mins  |
August 31, 2024
Ice journey of a Coffee lover
Vanitha

Ice journey of a Coffee lover

“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി

time-read
4 mins  |
August 31, 2024
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
Vanitha

ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?

അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം

time-read
1 min  |
August 31, 2024
കരളേ... നിൻ കൈ പിടിച്ചാൽ
Vanitha

കരളേ... നിൻ കൈ പിടിച്ചാൽ

അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...

time-read
3 mins  |
August 31, 2024