
വീട്ടിലെ പ്രാരാബ്ധങ്ങൾക്ക് അറുതിവരുത്താനാണ് ഏതൊരു സാധാരണ മലയാളിയെപ്പോലെ നൂറുനൂറ് സ്വപ്നങ്ങളുമായി ഗൾഫ് എന്ന സ്വപ്നലോകത്ത് ഷംസീറും കാലുകുത്തിയത്. അവിടെ എത്തിയപ്പോൾ കിട്ടിയതാകട്ടെ ഒരു അറബിയുടെ വീട്ടിലെ തൂപ്പുകാരന്റെ ജോലിയും. എന്ത് ജോലിയും ചെയ്യാൻ തയ്യാറായി വന്ന ഷംസീറിന് താങ്ങാവുന്നതിനപ്പുറമായിരുന്നു അറബിയുടെ വീട്ടിലെ ജോലി. കിലുക്കം സിനിമയിൽ ജഡ്ജിയേമാൻ കിട്ടുണ്ണിയെ ഇട്ട് ചാടിക്കുന്നതു പോലെ ആസനം താഴെ കുത്താൻ സമയം കിട്ടാത്ത തരത്തിൽ അറബി ഷംസീറിനെക്കൊണ്ട് പണിയെടുപ്പിച്ചു.
എല്ലാം സഹിച്ച് വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാലോചിച്ച് ഷംസീർ ഒരടിമയെപ്പോലെ പണിയെടുത്തു. ശരിയായിട്ടൊന്ന് കുളിക്കാനോ, മര്യാദയ്ക്കൊന്ന് ഉറങ്ങാനോ ഷംസീറിന് കഴിഞ്ഞിരുന്നില്ല. സദാസമയവും അറബി കൂടെ നിന്ന് ഓരോന്ന് ചെയ്യിച്ചുകൊണ്ടിരിക്കും. അതൊക്കെ പോട്ടെന്ന് വയ്ക്കാം. മര്യാദയ്ക്ക് ഭക്ഷണം പോലും അറബി കൊടുത്തിരുന്നില്ല.
Dit verhaal komt uit de January 2024 editie van Hasyakairali.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee ? Inloggen


Dit verhaal komt uit de January 2024 editie van Hasyakairali.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee? Inloggen

പാതിവിലയ്ക്ക് കേരളം
എവിടെ നിന്നോ വന്നു ഞാൻ, എവിടേക്കോ പോണു ഞാൻ എന്ന് പാടിക്കൊണ്ട് ചൂലുമായി കെജരിവാൾ യമുനയുടെ കരയിൽ കുത്തിരിക്കുന്നു.

കുറവാ സംഘം
കേസ് എന്തായി എന്ന് കോളനിക്കാർ ചോദിച്ചാൽ എന്തു നുണ പറയുമെന്നുള്ള ചിന്തയിൽ മുഴുകി ഹരീഷ് മേനോൻ വീട്ടിലേക്ക് മടങ്ങി

സുദേവന്റെ വരുമാനമാർഗ്ഗം
പിതാവിൽ നിന്നും ഊറ്റിയ പണം കൂട്ടുകാരുമൊത്ത് അടിച്ചു പൊളിച്ച് തീർത്ത സുദേവനിപ്പോൾ മറ്റൊരു വരുമാനമാർഗ്ഗത്തേക്കുറിച്ചുളള ആലോചനയിലാണ്.

പുതുവത്സര പ്രൂഫ് പ്ലാൻ
നിങ്ങളുടെ മഹത്തായ പദ്ധതികൾ കൊണ്ട് ഞങ്ങളെ രസിപ്പിക്കുന്നതിൽ നിങ്ങൾ ഒരിക്കലും പരാജയപ്പെടാറില്ല

സിനിമക്കൊരെനിമ
കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു

സർക്കാര് കാര്യം മൊറ പോലെ
സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!

നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
വർക്കിയും വൈദ്യരും

ഒരു നറുക്കിട്ടാലോ
സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.

ചെമ്മീന് ഒരു റീമേക്ക്
വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു

കോമാക്കമ്മിറ്റി
കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്