Poging GOUD - Vrij
പ്രായം മറന്ന് നൃത്തമാടൂ...
Vanitha
|March 15, 2025
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം
തിങ്കളും വ്യാഴവും എറണാകുളം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാർക്കിനു കനകചിലങ്ക കിലുക്കമാണു കൂട്ട്. വിദ്യാർഥികൾ അൻപതു കടന്ന പെൺകുട്ടികൾ.
“അൻപതിനു മേലെ പ്രായമുള്ള ഞങ്ങളെ പെൺ കുട്ടികളെന്ന് വിളിക്കുന്നതിൽ തെറ്റൊന്നുമില്ല. മനസ്സിലെ മധുരപ്പതിനേഴിനെയല്ലേ ഞങ്ങൾ പൊടി തുടച്ച് ചിലങ്ക കെട്ടിച്ചു നിർത്തിയിരിക്കുന്നത്, ''എന്ന് നർത്തകിമാർ പൊട്ടിച്ചിരിയോടെ ചോദിക്കുന്നു.
“സാംസ്കാരിക കേന്ദ്രത്തിന്റെ ഉപസംഘടനകളായി കഥകളി ആസ്വാദക സദസ്സ്, സംഗീത ആസ്വാദക സദസ്സ്, സീനിയർ സിറ്റിസൺസ് ഫോറം, അക്ഷര ശ്ലോക കളരി എന്നീ വിഭാഗങ്ങളുടെ പ്രവർത്തനം ഭംഗിയായി മുന്നോട്ട് പോകവേ സാംസ്കാരിക കേന്ദ്രത്തിന്റെ സ്ഥാപകനും അന്നത്തെ പ്രസിഡന്റുമായിരുന്ന അഡ്വ. കെ. ബാലചന്ദ്രന്റെ നേതൃത്വത്തിലാണു നൃത്തത്തിനു കൂടി ആസ്വാദക സദസ്സ് രൂപം കൊള്ളുന്നത്. ഉഷ വേണു ഗോപാൽ പറയുന്നു.
നൃത്താസ്വാദക സദസ്സിന്റെ ട്രഷറർ ആയിരുന്ന ഉഷ വേണുഗോപാലും പ്രസിഡന്റായിരുന്ന മല്ലിക വർമയുമാണ് അൻപത് കടന്നവർക്കുള്ള നൃത്തക്ലാസ് എന്ന ആശയത്തിലേക്കു നയിച്ചത്.
“നൃത്തം പഠിക്കണം എന്ന ആഗ്രഹവുമായി ഉഷ ചേച്ചി ഒരു ഡാൻസ് ക്ലാസിൽ ചേർന്നിരുന്നു. പല പ്രായക്കാരായ കുട്ടികൾ പഠിക്കുന്ന ക്ലാസിൽ പ്രായമേറിയവരെ തീരെ പരിഗണിക്കാറില്ല. അവർ എന്തെങ്കിലുമൊക്കെ ചെയ്യട്ടേ എന്ന മട്ട്. ഉഷ ചേച്ചി ആവശ്യപ്പെട്ട പ്രകാരമാണ് ഞാനിവിടെ എത്തുന്നത്. 50 വയസ്സിനു മേൽ പ്രായമുള്ളവരെ നൃത്തം പഠിപ്പിക്കാൻ പകുതി വഴിക്കു നിർത്തിപ്പോകാത്ത ടീച്ചറെ വേണം എന്നതായിരുന്നു ആവശ്യം.'' നൃത്താധ്യാപിക ആർഎൽ വി മിഥുന അതീഷ് പറയുന്നു.
“മുതിർന്നവരെ നൃത്തം പഠിപ്പിക്കുമ്പോൾ നല്ല ക്ഷമ വേണം. കുട്ടികളെപ്പോലെ അവർക്ക് ശരീരത്തിന് വഴക്കമുണ്ടായെന്ന് വരില്ല. ക്ലാസ് തുടങ്ങിയതോടെ ഇവർ പഠിച്ചെടുക്കുന്നതു കണ്ടു ഞാൻ അദ്ഭുതപ്പെട്ടു. കുട്ടികളെ പലപ്പോഴും അച്ഛനമ്മമാർ നിർബന്ധിച്ചാണു പഠിപ്പിക്കുന്നതെങ്കിൽ ഇവർ മനസ്സിൽ നിന്നുള്ള ആഗ്രഹത്താലാണു പഠിക്കുന്നത്. അതിന്റെ പ്രതിഫലനം അവരുടെ നൃത്തത്തിലുണ്ട്. എല്ലാ വർഷവും ഗുരുവായൂർ ക്ഷേത്രത്തിൽ നൃത്തപരിപാടി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
തുടക്കക്കാർ മുതൽ പ്രഗദ്ഭർ വരെ
Dit verhaal komt uit de March 15, 2025-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
കുട്ടിക്കുണ്ടോ ഈ ലക്ഷണങ്ങൾ?
കുട്ടികളെ ബാധിക്കുന്ന പ്രമേഹം തുടക്കത്തിലെ എങ്ങനെ തിരിച്ചറിയാം? രോഗസാധ്യത തടയാനുള്ള ജീവിതശൈലി രൂപപ്പെടുത്താൻ അറിയേണ്ടത്
2 mins
November 08,2025
Vanitha
പ്രമേഹ സാധ്യതയുണ്ടോ? എങ്ങനെ തിരിച്ചറിയാം
പ്രീഡയബറ്റിസ് ഘട്ടമെത്തിയവർക്കു പ്രമേഹത്തിൽ നിന്നു രക്ഷനേടാനുള്ള മാർഗങ്ങൾ
1 mins
November 08,2025
Vanitha
പുഴ വരും ദേവനെ തേടി
മൂവാറ്റുപുഴയാറിന്റെ തീരത്താണു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഊരമന നരസിംഹമൂർത്തി ക്ഷേത്രം. കഥയും പുഴയും കാവൽ നിൽക്കുന്ന അദ്ഭുതങ്ങളുടെ ശ്രീകോവിലിനു മുന്നിൽ
3 mins
November 08,2025
Vanitha
കാലുകൾക്ക് വേണം കരുതൽ
ലക്ഷണങ്ങളില്ല എന്നതാണ് ഡയബറ്റിക് ഫുട്ടിനെ ഏറ്റവും ആശങ്കാജനകമാക്കുന്നത്. പ്രമേഹരോഗമുള്ളവർ കാലുകളുടെ സംരക്ഷണത്തിനു പ്രാധാന്യം നൽകണം
2 mins
November 08,2025
Vanitha
അന്നമ്മയുടെ ലോകഃ
77 വയസ്സുകാരി അന്നമ്മയുടെ വർക്കൗട്ട് കേട്ടാൽ സിക്രട്ടസ് ഏതു ജെൻ സിയും അതിശയിച്ചു മൂക്കത്തു വിരൽ വയ്ക്കും
3 mins
November 08,2025
Vanitha
മുള്ളോളം മധുരം
ഭർത്താവു കിടപ്പിലായതോടെ അഞ്ചു പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു റെജീന ജോസഫ്. കൃഷിയിലൂടെ ജീവിതവിജയം നേടിയ വീട്ടമ്മയുടെ കഥ
2 mins
November 08,2025
Vanitha
മൂക്കിൻ തുമ്പത്തെ ട്രെൻഡ്
സെപ്റ്റം റിങ് ഏതായാലും മൂക്കിനും മുഖത്തിനും ഇണങ്ങുന്നവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണേ
1 mins
November 08,2025
Vanitha
കുട്ടികളോട് എങ്ങനെ പറയാം
കുട്ടികളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായാൽ അധ്യാപകരും രക്ഷിതാക്കളും അതെങ്ങനെയാണു കൈകാര്യം ചെയ്യേണ്ടത് ?
3 mins
November 08,2025
Vanitha
പാതി തണലിൽ പൂവിടും ചെടികൾ
പാതി വെയിൽ കിട്ടുന്ന ഇടങ്ങളിൽ പൂവിടുന്ന ചെടികളെ പരിചയപ്പെടാം
1 mins
November 08,2025
Vanitha
രാഷ്ട്രപതിയുടെ നഴ്‌സ്
കെ. ആർ. നാരായണൻ മുതൽ ദ്രൗപദി മുർമു വരെ ആറു രാഷ്ട്രപതിമാരുടെ നഴ്സായി ജോലി ചെയ്ത മലയാളി ബിന്ദു ഷാജി
4 mins
November 08,2025
Listen
Translate
Change font size

