എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ENTE SAMRAMBHAM|September 2024
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്

ആത്മവിശ്വാസവും അതിയായ ആഗ്രഹത്തിന്റെ പരിണിതഫലവുമാണ്, കേരളത്തിലെ ഏറ്റവും വലിയ ഡിസൈനിങ് സ്റ്റുഡിയോയായ മിലാന്റിക് ജനിക്കാൻ ഇടയാക്കിയ സാഹചര്യം. സ്വന്തം ആഗ്രഹത്തെ അതിന്റെ പരിപൂർണ്ണതയിൽ എത്തിക്കാൻ, ഭർത്താവ് പോൾ മോഹൻ കാട്ടുക്കാരൻ ഉൾപ്പെടെ, മൊത്തം ഫാമിലിയും കൂട്ടായി നിന്നു. തന്റെ പിതാവ് ജോണി മാണി കല്ലറങ്ങാട്ടിന്റെ ആർജ്ജവവും കഠിനാധ്വാനവും ചെറുപ്പം മുതലേ കണ്ട മിലന്, മിലാന്റിക് തുടങ്ങാനുള്ള ആവേശം രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. തന്റെ മാതാവ് ലില്ലിയുടെ കാര്യപ്രാപ്തി, ചെറുപ്പത്തിൽ ഓരോ കാര്യങ്ങൾ ചെയ്യാൻ ശീലിപ്പിച്ച നാൾ മുതൽ സ്വായത്തമാക്കിയതിനാൽ, സംരംഭക എന്ന മാറ്റത്തിന് അത് അടിറയിട്ടു. തുടക്കം മുതൽ ഭർതൃമാതാവ് സീന പോളും ഭർതൃപിതാവ് മോഹൻ പോളും തന്ന സപ്പോർട്ട് അനിർവചനീയമാണ്. എച്ച് എസ് ബി സി പോലുള്ള മൾട്ടി നാഷണൽ കമ്പനി എക്സ്പീരിയൻസ്, മിലാന്റിക്കിന്റെ അടിത്തറയ്ക്ക് കൂടുതൽ ഉറപ്പുനൽകി.

'ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്' എന്ന വാക്കുകളെ അർത്ഥവത്താക്കിയാണ്, മിലന്റെ സം രംഭകയാത്ര തുടങ്ങുന്നത്. കൊറോണ സമയത്ത് കടകളെല്ലാം അടച്ചിട്ടതോടെ, ഡ്രസ്സ് സ്റ്റിച്ച് ചെയ്യാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെ വന്നപ്പോഴാണ്, മിലൻ സ്വന്തമായി ഒരു ബുട്ടിക്ക് തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കുന്നത്. അങ്ങനെ മൂന്നുലക്ഷംരൂപയിൽ, മൂന്നു തൊഴിലാളികളുമായി മിലാന്റികിന് തുടക്കമായി. ഇന്നത്തെ കാലത്ത് സംരംഭം തുടങ്ങുകയെന്നത് അത്ര പ്രയാസമുള്ള ഒരു കാര്യമല്ല. എന്നാൽ ജനങ്ങൾ ഇഷ്ടപ്പെടുന്ന, അവരുടെ താല്പര്യങ്ങൾക്കനുസരിച്ച്, ഒരു സംരംഭം തുടങ്ങുകയെന്നത് പ്രയാസമുള്ള കാര്യമാണ്. മികച്ച ആശയമുണ്ടങ്കിൽ വിജയിക്കാൻ വേറെ വഴിയൊന്നും നോക്കേണ്ടതുമില്ല. അത്തരത്തിൽ, ജനങ്ങളുടെ ഹിതമനുസരിച്ച് സംരംഭം തുടങ്ങി വിജയിച്ച ആളാണ് മിലൻ.

This story is from the September 2024 edition of ENTE SAMRAMBHAM.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the September 2024 edition of ENTE SAMRAMBHAM.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM ENTE SAMRAMBHAMView All
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
ENTE SAMRAMBHAM

വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്

വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി

time-read
2 mins  |
September 2024
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
ENTE SAMRAMBHAM

സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ

എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്

time-read
2 mins  |
September 2024
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ENTE SAMRAMBHAM

എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്

ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും

time-read
2 mins  |
September 2024
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ENTE SAMRAMBHAM

100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്

ഉണരട്ടെ ശുഭചിന്തകൾ

time-read
3 mins  |
September 2024
മീൻചട്ടിയിലെ രുചിക്ക്സർത്ത്
ENTE SAMRAMBHAM

മീൻചട്ടിയിലെ രുചിക്ക്സർത്ത്

അന്നുമുതൽ ഇന്നുവരെ ഇവർ തന്നെയാണ് ഇവിടെ പാചകം ചെയ്യുന്നത്, ഒരേ രുചിക്കൂട്ടിൽ

time-read
2 mins  |
September 2024
നിക്ഷേപം ഇരട്ടിയാക്കാം
ENTE SAMRAMBHAM

നിക്ഷേപം ഇരട്ടിയാക്കാം

നിക്ഷേപം ആരംഭിക്കാനുള്ള ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം

time-read
1 min  |
March - April 2024
നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ
ENTE SAMRAMBHAM

നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ

കുട്ടനാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായ തിനാൽ താറാവ്, കായൽ മൽസ്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ള നിരവധി ഡിഷുകളും റോയൽ പ്രിൻസ് ഒരുക്കുന്നു.

time-read
3 mins  |
March - April 2024
കുടുംബങ്ങളുടെ സ്വന്തം സലൂൺ
ENTE SAMRAMBHAM

കുടുംബങ്ങളുടെ സ്വന്തം സലൂൺ

ഈ മേഖലയിലേക്ക് കൂടുതൽ പേർ എത്തണമെന്നാണ് സിന്ധുവിന്റെ അഭി പ്രായം. സ്വന്തമായൊരു തൊഴിൽ ഇല്ലാ തെ ഒരു പെൺകുട്ടിക്കും മുന്നോട്ട് പോകാനാകില്ല. ഇതിനായി Ella Paris Neo Family Saloon ൽ ബട്ടീഷൻ കോഴ്സും ആരംഭിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഒട്ടേറെ കുട്ടികൾ ഇവിടെ നിന്നും പഠിച്ചിറങ്ങുന്നു. ബ്യൂട്ടീഷ്യൻ കോഴ്സുകൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി മനസിലാക്കിയാണ് സിന്ധു പഠിപ്പിക്കാൻ തയാറായത്.

time-read
2 mins  |
March - April 2024
ആർദ്രമീ ആർഡൻ
ENTE SAMRAMBHAM

ആർദ്രമീ ആർഡൻ

ആർഡൻ സേവനങ്ങൾ ഏറ്റെടുക്കും മുൻപേ രോഗിയെപ്പറ്റി വിശദമായി പരിശോധന നടത്തും. ഈ പരിശോധനയിലൂടെ രോഗിയുടെ നിലവിലെ സ്ഥിതി കൃത്യമായി അറിയാ നാകും. രോഗി ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നിരീക്ഷിക്കും. രോഗാവസ്ഥ മനസിലാക്കിയെടുക്കുന്നു. ഒപ്പം, രോഗീ സൗഹൃദ മുറിയൊരുക്കിയെടുക്കുകയാണ് അടുത്ത പടി. ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും കട്ടിലുകളും അടക്കമുള്ളവ സ്ഥാപിച്ചാണ് ഈ ക്രമീകരണം. എന്നിട്ടാണ് ഇവിടേക്കു നേഴ്സിനെ നിയമിക്കുന്നത്.

time-read
3 mins  |
March - April 2024
പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ
ENTE SAMRAMBHAM

പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ

ആഭരണങ്ങളോടുള്ള രേവതിയുടെ ഇഷ്ടം എത്തി ച്ചേർന്നത് ഗോൾഡ് ബി സിനസിലാണ്. അങ്ങനെ ആർക്കിടെക്കാകാൻ പഠിച്ച പെൺകുട്ടി ഇമിറ്റേഷൻ ഗോൾഡ് സംരംഭകയായി. 22 വയസിൽ ബിസിനസിലെത്തി. കോവിഡ് കാലത്ത് സർവവും അടഞ്ഞു കിടന്നപ്പോൾ അവൾ ബിസിനസിന്റെ ലോകം തുറന്നു.

time-read
3 mins  |
March - April 2024